Tuesday 31 January 2017

കൂദാശകള്‍

കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു . കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു.

ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്ക ണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 ) അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു.

 മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .

പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല.

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )

കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യവംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ളവരവും ,മഹാപുരോഹിതനു കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു .

കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു. ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 )

അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു. മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .

യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )
കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യ വംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ള വരവും ,മഹാപുരോഹിതനു പൂര്‍ണമാക്കാനുള്ള വരവുമാണു  ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീക സഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല ര്‍ണമാക്കാനുള്ളവരവുമാണു ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീകസഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല 

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...