Tuesday 31 January 2017

കൂദാശകള്‍

കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു . കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു.

ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്ക ണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 ) അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു.

 മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .

പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല.

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )

കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യവംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ളവരവും ,മഹാപുരോഹിതനു കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു .

കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു. ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 )

അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു. മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .

യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )
കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യ വംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ള വരവും ,മഹാപുരോഹിതനു പൂര്‍ണമാക്കാനുള്ള വരവുമാണു  ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീക സഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല ര്‍ണമാക്കാനുള്ളവരവുമാണു ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീകസഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല 

Sunday 29 January 2017

വിഗ്രഹമാണെന്നും പറഞ്ഞു വീട്ടുപകരണങ്ങള്‍ കത്തിച്ച മഹാന്‍ !

ഈ വിഗ്രഹങ്ങളെ കത്തിക്കുന്ന സഹോദരന്മാര്‍ ഒന്നു നില്ക്കണേ !

നിങ്ങള്‍  വിഗ്രഹാരാധനയെന്തെന്നോ വിഗ്രഹം എന്തെന്നോ അറിയാതെ മനുഷ്യനെ പൊട്ടുകളിപ്പിക്കുകയാണെന്നു മനസിലാക്കിയാലും !

താഴെ പറയുന്ന കാര്യങ്ങള്‍ മനസിരുത്തി വായിച്ചു പഠിക്കാന്‍ ശ്രമിക്കുക !

" കര്ത്താവു മോശയോടു അരുളിചെയ്തു. യൂദാഗോത്രത്തില്പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു.സാമര്ത്ഥ്യവും ബുദ്ധിശക്തിയും ,വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണം ,വെള്ളി ,ഓടു എന്നിവകൊണ്ടു പണിയുക. പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക.എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടി യാണിതു ." ( പുറ.31:3 - 5 )

ഇതെല്ലാം ചെയാനുള്ള ദൈവീകചൈതന്യം ദൈവം തന്നെ കൊടുത്തു .
തനിക്കു വസിക്കാന്‍ ഒരു വിശുദ്ധ  കൂടാരവും ( പുറ.25:8 ) താന്‍ തന്‍റെ ജനത്തിനു നല്കുന്ന ഉടമ്പടി പത്രിക വയ്ക്കുവാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കുവാന്‍ ( പുറ. 25: 10 - 22 ) മോശയോടു ആവശ്യ്പ്പെട്ടതിനു ശേഷം ദൈവം പറഞ്ഞു " ശുദ്ധിചെയ്ത സ്വ്ര്ണം കൊണ്ടു ഒരു  ക്രുപാസനം  നിര്മ്മിക്കനം .ക്രുപാസനത്തിന്‍റെ രണ്ടു അറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .. കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടൂ ഞാന്‍ നിന്നോടു  സംസാരിക്കും. ( പുറ.25: 17 - 22 )

താഴെ പ്പറയുന്നതു അല്പം ശ്രദ്ധിച്ചു വായിക്കുക .

ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശില്പങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി കരുതി ,(ആവര്ത്തിക്കുന്നു ദൈവമായിക്കരുതിയെന്നുള്ളതു അടിവരയിട്ടുമനസിലാക്കണം. ) കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തന പുസ്തകത്തില്‍ അവ്ടുന്നു പറയുന്നുണ്ടു (നി.ആ. 5: 6 - 9 ) പുറപ്പാ.20:3 - 5 ലും ഇതു വ്യ്ക്തമാകി .എന്താ കാരണമെന്നു അറിയാമോ ? കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നുംകൊണ്ടുവന്ന കര്ത്താവെന്നും പറഞ്ഞു അതിനെ ആരാധിച്ചതു ഓര്‍ക്കുമല്ലോ ?
കത്തോലിക്കാസഭയില്‍ ചിലറീത്തുകളില്‍ പ്രതിമയുണ്ടാക്കുന്നതു അതിനെ ആരാധിക്കാനല്ലെന്നു മനസിലാക്കുക. സഭയില്‍ എല്ലാം വചനാധിഷ്ടിതം മാത്രമാണു ചെയ്യുക.

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു ദൈവവചനപ്രകാരം നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തളസര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെടുത്തുകില്ലായിരുന്നു. ( സംഖ്യ 21:8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തു പണികളും ഉണ്ടാകുമായിരുന്നോ ?
ദൈവാലയത്തിലെ " പീഠത്തിന്‍റെ പലകകളില്‍    സിംഹം ,കാള കെരൂബു,എന്നിവയുടെ രൂപങ്ങള്‍  കൊത്തിയുണ്ടാക്കി , ചട്ടത്തില്‍ താഴെയും മുകളിലും സിംഹം ,കാള പുഷ്പം ,എന്നിവ കൊത്തി വെച്ചു " എന്നാണെല്ലോ നാം വായിക്കുന്നതു .( 1രാജാ.7:29 )

ചുരുക്കത്തില്‍ നാം മനസിലാക്കേണ്ടതു . പ്രതിമാനിര്മ്മാണമല്ല,പ്രത്യുത വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി ആരാധിക്കുന്നതിനെയാണു വിശുദ്ധ ഗ്രന്ഥം വിലക്കിയിരിക്കുന്നതു.

ഇനിയും ഞ്ജാനത്തിന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതു നോക്കാം.
" നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി. അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. (ജ്ഞാനം16:6-7 ) അതായതു മോശ ഉണ്ടാക്കിയ പിച്ചള സര്‍പ്പം അടയാളം അധവാ അനുസ്മരണം ആയിരുന്നു.

ചുരുക്കത്തില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അവയെ ബഹുമാനിക്കുമ്പോള്‍  ആ വിശുദ്ധരുടെ വിശുദ്ധജീവിതം നാം ഒര്മ്മിക്കുകയും അവരുടെ ജീവിതം മാത്രുകയാക്കുകയും അവരുടെ സ്വ്ര്‍ഗീയ മാധ്യസ്ഥം നാം തേടുകയുമാണു ചെയ്യുന്നതു .
ഇതുമനസിലാക്കാതെ വെറുതെ ആളുകളെ കുരങ്ങു കളിപ്പിക്കുന്നു.
( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാ വിശ്വാസം )

Saturday 28 January 2017

ഏകയിടയനും ഏകതൊഴുത്തും ! നല്ലിടയനില്‍ പൂര്ണം !

" ഞാനാണു വാതില്‍ എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരികയും പുറത്തുപോകുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നതു,ഞാന്‍ വന്നിരിക്കുന്നതു അവര്‍ക്കു ജീവന്‍ ഉണ്ടാകാനും അതു സമര്‍ദ്ധമായുണ്ടാകാനുമാണു. ഞാന്‍ നല്ല ഇടയനാണു .നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ. 10:9 - 11 )
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുമ്പോള്‍ കള്ള ഇടയന്മാര്‍ ആടുകളെക്കൊണ്ടൂ ജീവിക്കുന്നു. നല്ല ഇടയന്‍ യേശുവാണു. കള്ളഇടയന്‍ വ്യാജപ്രവാചകന്മാരാണു. നല്ലഇടയന്‍റേതു " ഒരു ഇടയനും ഒരു തൊഴുത്തുമാണു " വ്യാജന്മാരും കള്ളന്മാരു ആടുകളെ ചിതറിച്ചു " പല ഇടയന്മാരും പലതൊഴുത്തും " രൂപപ്പെടുത്തുന്നു.
യേശുവും പിതാവും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നല്ല ഇടയനും (യേശുവും ) ആടുകളും സ്നേഹത്തില്‍ ഒന്നാണു.
യേശുവിന്‍റെ വാക്കുകേട്ടു വിശ്വസിച്ചയഹൂദരും ,അപ്പസ്തോലന്മാരുടെ വാക്കു കേട്ടുവിശ്വസിച്ച വിജാതീയരും ചേര്ന്ന ഏകതൊഴുത്താണു യേശുവിന്‍റേതു. യേശുവും യേശഉവിന്‍റെ പിന്‍ ഗാമികളായ അപ്പസ്തോലന്മാരുമാണു യേശുവിന്‍റെ തൊഴുത്തിനെ നയിക്കുന്നതു. അപ്പസ്തോലികപിന്തുടര്‍ച്ചയില്ലാത്ത കള്ളപ്രവാചകന്മാര്‍ ആടുകളെ ചിതറിക്കയും ആടുകളെ കൊണ്ടു ജീവിക്കയും ചെയ്യുന്നു. .അവര്‍ മേദസ് ഭക്ഷിക്കുകയും, രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയൂം കൊഴുത്തതിനെ കൊല്ലുകയും ചെയ്യും.
" നിംഗള്‍ മേദസ് ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ നിംഗള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിനു നിംഗള്‍ ശക്തികൊടുത്തില്ല. മുറിവേറ്റതിനെ വെച്ചുകെട്ടിയില്ല. വഴിതേറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണായായതിനെ തേടുകയോ ചെയ്തില്ല. മറിച്ചു കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി " (എസക്കി. .34:3-4 )

കര്ത്താവു പറയുന്നു. ഞാനാണു നല്ല ഇടയന്‍ ." ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവക്കു വിശ്രമസ്ഥലം നല്കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴിതെറ്റിപോയതിനെ ഞാന്‍ തിരികെ കൊണ്ടുവരും.മുറിവേറ്റതിനെ ഞാന്‍ വെച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനേയും ശക്തിയുള്ളതിനേയും ഞാന്‍ സമ്രക്ഷിക്കും. നീതിപൂര്വം ഞാന്‍ അവയെ പോറ്റും " ( എസക്കി. 34 : 15 - 16 )
നല്ല ഇടയന്‍
ഹരിതമായ മേച്ചില്‍ സ്ഥലത്തേക്കു നയിക്കും പ്രശാന്തമായ ജലാശയത്തിലേക്കു നയിക്കും. ( സങ്കീ. 23 ) സ്വന്ത ജീവന്‍ നല്കി ആടുകളെ സ്നേഹിക്കും. നഷ്ടപ്പെട്ടതിനെ കണ്ടെത്തുവോളം അന്വേഷിച്ചുപോകും (യോഹ.10:28 ) ആടുകളെ പേരുചൊല്ലിവിളിക്കും.( യോഹ.10 : 3 ) ആടുകളുടെ മുന്‍പേ നടക്കും .( യോഹ. 10 : 4 )
ഇടയന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ഇടയനെ അനുഗമിക്കുന്നു. യേശുവിന്‍റെ സ്വരം തിരിച്ചറിയാന്‍ നമുക്കു കഴിയണം .
" അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ആടുകള്‍ അവനെ അനുഗമിക്കുന്നു. " ( യോഹ. 10 :4 )
കള്ളപ്രവാചകന്മാഉടെ പുറകേ പോകുന്നവര്‍ .
ഇടയന്‍റെ സ്വരം തിരിച്ചറിയാത്തവര്‍ ആരു വിളിച്ചാലും പുറകേ പോകും. ചതിയില്‍ പ്പേടുകയും ചെയ്യും. നാഥനില്ലാത്ത ആടുക്ളേയും നാം നോക്കണം . അവരെ നയിക്കാനായി നല്ല മാത്രുകകാട്ടികൊടുക്കാനുള്ള ചുമതലയും നമ്മുടേതാണു .സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു അതു സാധിക്കില്ല.
സുവിശേഷം ജീവിച്ചാല്‍ അതില്ക്കൂടി ആളുകളെ ആകര്ഷിക്കാം. അതിനാലാണു യേശു പറഞ്ഞു " ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു അവയെ ക്കൂടെ കൊണ്ടുവരേണ്ടിയിരിക്കുന്നു. " (യോഹ.10:16 ) ഈ ഉത്തരവാദിത്വവും നമുക്കുണ്ടു .നമ്മില്ക്കൂടി മാത്രമേ യേശു പറഞ്ഞ ഈ കാര്യം സാധ്യമാകൂ .
അതിനാല്‍ സുവിശേഷപ്രഘോഷണത്തേക്കാള്‍ ഊന്നല്‍ കൊടുക്കേണ്ടതു സുവിശേഷം ജീവിക്കുന്നതിലാണു .

Wednesday 25 January 2017

ഭാര്യ ഭര്ത്ത്രു സ്നേഹം !

ഭര്‍ത്താക്കന്മാരേ , ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെതന്നെ സമര്‍പ്പിക്കുകയും ചെയ്യ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്സ്നേഹീക്കണം " ( എഫേ,5 : 25 ) സഹോദരസ്നേഹവും ദൈവസ്നേഹവും (ഫാദര്‍ മില്‍ടന്‍ ജോര്‍ജ് തര്‍ജിമചെയ്ത സണ്ഡേ മെസേജിനോടു കടപ്പാടു) സഹോദരസ്നേഹവും ദൈവസ്നേഹവും …. by Jesus - My Great Master · November 4, 2012 സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ് നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന്‍ ഈശോയോടു ചോദിച്ചു . കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല..

Image result for husband and wife love വചനം പറയുന്നു, സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍ ആഗ്രഹിക്കുകയില്ല , നീ നിനക്ക് തന്നെ കുറവ് വരുത്തുകയില്ല, നിനക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അളവായിരിക്കണം, മറ്റുള്ളവരോടുള്ള നിന്റെ സ്നേഹത്തിന്റെ അളവും. ആരാണ് അയല്‍ക്കാരന്‍ എന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ സഹായം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ അയല്‍ക്കാരനാണ്.. ഈ അയല്‍ക്കാരന്‍ അടുത്താകം അകലെയുമാകാം സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള്‍ മാറരുത്. സ്വയം സ്നേഹിക്കാത്തവന് അപരനെ സ്നേഹിക്കാനവില്ല, അപരനെ സ്നേഹിക്കാനാവാത്തവന് ആ പരനെ (ദൈവത്തെ ) സ്നേഹിക്കനാവില്ല.. അതുകൊണ്ട് തന്നെയാണ് വചനം നമ്മെ പഠിപ്പിക്കുന്നത്‌ കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന്. ഇന്ന് മനുഷ്യന്‍ നിറം, പണം, സ്ഥാനമാനംഇവയൊക്കെ കണ്ടു സ്നേഹിക്കുന്ന കാലമാണ്. ഇവയൊന്നും ഇല്ലാത്തതിന്റെ പേരില്‍ അനേകരെ നമ്മുടെ സഹോദര സൌഹൃദ വലയത്തില്‍ നിന്നും നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടാകം. മറ്റുള്ളവരിലെ കുറവുകള്‍ കാരണം നീ അവരെ അംഗീകരിക്കതിരിക്കുന്നു വെങ്കില്‍ അടിസ്ഥാനപരമായി നീ നിന്നെ തന്നെഅംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അപരനെ അവന്റെ നിറത്തോടും കുറവോടും പരിമിതികളോടും കൂടെ സ്വീകരിക്കുവാന്‍ മടിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ തന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് ചുരുക്കും. നിയമങ്ങളുടെ പൂര്‍ത്തീകരണം സ്നേഹമാണെങ്കില്‍ അത് , ഇന്ന് , നമ്മില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. ആദ്യം സ്വയം അംഗീകരിക്കുക..സ്വന്തം കഴിവുകളോടും കുറവുകളോടും കൂടെ. എന്നാല്‍ മാത്രമേ അപരനെയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ.. കുറവുകളുള്ള നമ്മെ ദൈവം ഉള്‍ക്കൊണ്ടെങ്കില്‍, എന്ത്കൊണ്ട് കുറവുകള്‍ ഉള്ള മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. എന്നിലെ സ്നേഹത്തിന്റെ നിറവിലാണ് അപരനെ സഹോദരനായി കാണുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. സ്വയം സ്നേഹം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവസേന്ഹത്തിലാണ്.. ദൈവസ്നേഹത്തിന്റെ അനുഭവത്തില്‍ മാത്രമേ എനിക്ക് എന്റെ ജീവിതത്തിന്റെ എന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം മനസിലാകുകയുള്ളു. എന്റെ ജീവിതത്തിന്റെ അര്‍ത്ഥം പുരോഗമിക്കുന്നത് അപരനോടുള്ള എന്റെ സ്നേഹത്തിലും, അര്‍ത്ഥം പൂര്‍ണമാകുന്നത് ദൈവസ്നേഹത്തിലുമാണ്. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനും സാധിക്കുന്നില്ലെങ്കില്‍, അറിയുക, എവിടെയോ നമ്മള്‍ നമ്മളെ തന്നെ മനസിലാക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച് നീ ഭൂമിയിലാണ്… നിന്നെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്.. വിദേശത്തുള്ള എല്ലാ സഹോദരങ്ങളെയും ഞായറാഴ്ചത്തെ വിശുദ്ധ ബലിയില്‍ ഓര്‍ക്കുന്നു, പ്രാര്‍ത്ഥിക്കുന്നു… ഇതില്‍ നിന്നും നമുക്കു.സഹോദര്രസ്നേഹത്തില്കടിയാണു നാം ദൈവസ്നേഹത്തിലേക്ക് ഉയരേണ്ടതെന്നു മനസിലാക്കാമെല്ലോ ? അതുപോലെ ഭര്ത്താക്ക്ന്മാര്‍ സ്വന്തം ശരീരത്തെ എന്നപോലെ ഭാര്യയെ സ്നേഹിക്കണം .. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെതന്ന്നെയാണു സ്നേഹിക്കുന്ന്നതു .(എഫേ.5 :28 ) ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു സഹോദരസ്നേഹത്തില്‍ വളരാം

Tuesday 24 January 2017

ആരാണു രക്ഷിക്കപ്പെട്ടവര്‍ ? ആരാണു വിശുദ്ധര്‍ ?

കേരളത്തില്‍ നിന്നും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ അല്ഫോന്സാമ്മയും,ചാവറകുറിയാക്കോസ് ഏലിയാസച്ചനും ,എവുപ്രാസിയാമ്മയും മാത്രമാണൊ ? എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു !!! എല്ലാവര്‍ക്കും അല്ഫോന്സാമ്മയെ പ്പോലെ വലിയ സഹനങ്ങളോ ? ഒരിക്കലുമല്ല . സഹനത്തിന്‍റെ വലിപ്പചെറിപ്പമല്ല അതു എന്തു മനോഭാവത്തില്‍ സ്വീകരിച്ചു അഥവാ സഹിച്ചു എന്നതിലാണു . കുടുംബത്തില്‍ വലിയ ഒരു വിരുന്തു ഒരുക്കാനായി എല്ലാവരും സഹകരിച്ചു ചെയ്യുന്നു. ചിലര്‍ അടുപ്പുകൂട്ടുന്നു. ചിലര്‍ വിറകു കീറുന്നു. ചിലര്‍ ചെമ്പു കഴുകുന്നു. ചിലര്‍ വെള്ളം കോരുന്നു. ചിലര്‍ അരികഴുകി ഇടുന്നു. ചിലര്‍ ഇറച്ചിയരിയുന്നു. ചിലര്‍ പച്ചക്കറി അരിയുന്നു. ചിലര്‍ ആവശ്യ്മുള്ള മസാല തയ്യറാക്കുന്നു. ചിലര്‍ മേല്നൊട്ടം വഹിക്കുന്നു. ചെറുതും വലുതുമായ ജോലികളാണു .അതു ഏകോപിപ്പിച്ചുകഴിയുമ്പോള്‍ സദ്യ തയാര്‍ !!! സ്വ്ര്‍ഗത്തിലെ മണവറയിലെ സദ്യയില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരേണ്ടവരാണു. ഓരോരുത്തര്‍ക്കും വിവിധരീതിയിലുള്ള സഹനമായിരിക്കും .അതു ഏതു മനോഭാവത്തില്‍ സ്വീകരിച്ചു എന്നതിലാണു വിജയം !! അതിനു നമുക്കു മാതാവിനേയും ,പരിശുദ്ധന്മാരേയും ഒക്കെ മാത്രുകയായി സ്വീകരിക്കാം .അവരുടെ മനോഭാവം സ്വീകരിക്കാം അപ്പോഴും ലക്ഷ്യം യേശു മാത്രം ! ആരെയൊക്കെ സ്വീകരിക്കണം ?ആരുടെയൊക്കെ മാത്രുകസ്വീകരിക്കണം ? അതു വ്യ്ക്തിപരമാണു .ആരും ആരേയും സ്വീകരിക്കാന്‍ പറയുന്നില്ല .യേശു മാത്രം മതിയെങ്ങ്കില്‍ മതി .അതും വ്യ്ക്തിപരമാണു. യേശുവിന്‍റെ തിരു രക്തത്താല്‍ മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു പക്ഷേ ആ രക്ഷ അവനവന്‍ സ്വായത്തമാക്കണം ,രക്ഷിക്കപെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ രക്ഷിക്കപ്പെടില്ല. പൌലോസ് ശ്ളീഹാ പറഞ്ഞു : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രുതമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു . സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു ." ( ഫിലിപ്പി.3: 12 - 13 ) അരെങ്കിലും ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരുന്നാല്‍ ? ഒരു ഫലവും ഇല്ല . ശ്ളീഹായുടെ വഴിയെ പോകുക !!!!!!!

ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ?

ദൈവം ഇസ്രായേലിനെ ലോകരക്ഷക്കായി സ്വ്ന്തജനമായിതിരഞ്ഞെടുത്തു. പക്ഷേ ഇസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നപ്പോള്‍ തന്‍റെ പുത്രന്‍ വന്നു ഒരു പുതിയ ഇസ്രായേലിനു രൂപം കൊടുത്തു. പക്ഷേ അതും ദൈവത്തില്‍ നിന്നും അകന്നാല്‍ അവിടുത്തെ രണ്ടാം വരവില്‍ മൂന്നാമതു ഒരു ഇസ്രായേലിനു രൂപം കൊടുക്കേണ്ടിവരുമോ ?
സുവിശേഷപ്രഘോഷണനത്തിനു അരപട്ടയില്‍ പണം കരുതരുതെന്നു യേശു പറഞ്ഞു.നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ ,വെള്ളിയോ ,ചെമ്പോ കരുതരുതെന്നു പറഞ്ഞു എന്നാല്‍ ഇന്നു പണത്തിനു.ഒന്നാം സ്ഥാനമാണു എവിടെയും കാണുന്നതു .
ആതുരശുസ്രൂഷ ,വിദ്ധ്യാഭ്യാസം ,എന്നുവേണ്ടാ എവിടേയും പണത്തിനു ഒന്നാം സ്ഥാനം കൊടുത്തുകാണുന്നു. അപ്പോള്‍ യേശുവിന്‍റെ രണ്ടാം വരവില്‍ പുതിയ തീരുമാനം എടുഖ്ഖേണ്ടിവരുമോ ?
കഴിഞ്ഞവര്ഷം ഇട്ട ഒരു ലേഖനം ഇന്നു ഒരു നര്മ്മരസം കലര്ത്തി
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ? (പഴയൌരു ചൊല്ലാണെല്ലോ ?
രണ്ടാം വരവു ഒരു മൂന്നാം ഇസ്രായേലിന്‍റെ രൂപീകരണമാകുമോ ?
(വിശ്വാസവുമായി കൂട്ടിക്കുഴക്കരുതു തമാശയായി ചിന്തിച്ചാല്‍ മതി )
"For neither herb nor poultice cured them , but it was your word ,
O ! Lord that heals all people " ( Wis.16 : 12 )
വിശ്വാസത്തില്‍ കൂടി രക്ഷയും ,വിശ്വാസത്തില്‍ കൂടി സൌഖ്യവും !
വിശ്വാസത്തില്‍ കൂടി രക്ഷ .
" യേശുക്രിസ്തുവിലൂള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടീ സ്നാനം സ്വീകരിച്ചിരിക്കുന്ന നിംഗളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുനന്നനു. ................................... ............ നിംഗള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു. വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണു. ( ഗലാ.3:26-2 9) .
വിശ്വാസികള്‍ ക്രിസ്തു ധാരികളാണു .
മാമോദീസാ സ്വീക്കരിച്ചവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. മാമോദീസാ സ്വീകരിച്ചവരെ പിതാവു കാണൂമ്പോള്‍ അവരില്‍ തന്‍റെ പുത്രനെയാനു കാണുക,മാമോദീസാസ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ നേരത്തെ ആരായിരുന്നുവെന്നതില്‍ പ്രസക്തീയില്ല. യഹൂദനും, ഗ്രീക്കൂകാരനും ,അടിമയും ,സ്ത്രീയും എല്ലാം തുല്ല്യരാണു , എല്ല്ലാവരും ദൈവതിരുമുന്‍പില്‍ ദൈവമക്കളാണു .സ്വര്‍ഗത്തിനവകാശികളുംമാണു. ജ്ഞാനസ്നാന ജലം മാനുഷീകവ്യത്യയാസങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞിരിക്കുന്നു.
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ( ഗലാ.2: 19 )
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകകടി സംസ്കരിക്കപെട്ടിരിക്കുന്നു. (റോമ.6:4,6 )
മാമോദീസാസ്വീകരിച്ചവന്‍ പഴയമനുഷ്യനെധരിക്കുകയും ചെയ്തിരിക്കുന്നു (കൊളോ.3:10 )
വിസ്വാസികള്‍ വാഗ്ദാനമനുസരിച്ചചള്ള അവകാശികളാണു.
ക്രിസ്തുവിനുള്ളവര്‍ അവിടുത്തെ കൂട്ടവകാശികളും ,അവിടുത്തെ മഹത്വത്തില്‍ പങ്കു പറ്റാന്‍ യോഗ്യരുമണു .
വിശ്വാസത്തില്‍ കൂടി സൌഖ്യം ..
കനാന്‍ കാരീ സ്ത്രീ യേശുവിനോടു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ ! എന്‍റെ മകളെ പിശാചുക്രൂരമായി ബാധിച്ചിരിക്കുന്നു. "
യേശു അവസാനം അവളോടു പറഞ്ഞതു "" മക്കളുടെ അപ്പം നായ്ക്ക്കളുടെ മുന്‍പില്‍ എറിഞ്ഞുകളയ്യാരുതെന്നു ."
എന്ന്നിട്ടും അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല പൂര്‍വാധികം വിശ്വ്വാസ്സത്തോടെ അവള്‍ പറഞ്ഞു നായ്ക്കളും യ്ജമാനന്‍റെ മേശയില്‍ നിന്നും പൊഴിയുന്നതുകൊണ്ടു ജീവിക്കുന്നെന്നു..
യേശു പറഞ്ഞൂ " സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കുസംഭവിക്കട്ടെയെന്നു ""
അസമയം മുതല്‍ അവളുടെ മകള്‍ സൌഖ്യം ഉള്ളവളായിതീര്‍ന്നു..(മത്ത15:28)
ഏതാണ്ടു ഇതുപോലെതന്നെയാണു ശതാധിപന്‍റെകാര്യവും .
അയാള്‍ പറഞ്ഞൂ " കേര്ത്താവേ നീ എന്‍റെ ഭവനത്തില്‍ പ്ര്വേശിക്കാനുള്ള യോഗ്യത എനിക്കില്ലാ നീ ഒരു വാക്കു ഉച്ചരിച്ചാല്‍ എന്‍റ ഭ്രുത്യന്‍ സൌഖ്യപെടും " . യേശു അയാളോടു പറഞ്ഞു നീ വിശ്വസിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.
ഇവിടെയെല്ലാം നാം കാണുന്നതു വളരെ ശ്ക്തമായ വിശ്വാസമാണു.
" അതാണു യേശു പറഞ്ഞതു " ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. " ( മത്താ..8:10 )
പുതിയ ഇസ്രായേല്‍ പഴയതിന്‍റെ സ്ഥാനത്തു പിതാവു തിരഞ്ഞെടുത്തതാണു.
ഈ പുതിയ ഇസ്രായേലും പഴയതുപോലെ അധപതനത്തിലേക്കു ക്കൂപ്പുകുത്തുകയല്ലേ ? കന്നാന്‍ കാരീ സ്ത്രീയിലോ, ശതാധിപനിലോ കണ്ട ശക്തമായ വിശ്വാസം ഇന്നു നമുക്കുണ്ടോ ? വിശ്വാസം പ്രഘോഷിക്കാന്‍ നമ്മുക്കു സാധിക്കും പക്ഷേ വിശ്വാസം ജീവിതത്തില്‍ കൂടി പ്രഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ ? ഇന്നു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ നമുക്കു സാധിക്കുമോ ?
കാലത്തിനൊത്തു മാറുന്ന വിശ്വാസം .
കാലം മാറുമ്പോള്‍ കോലവും മാറുന്ന വിശ്വാസമാണു നമുക്കുള്ളതു . സന്യാസിമാര്‍പോലും പഴയ വസ്ത്രധാരണം എല്ലാം മാറ്റി കുട്ടപ്പനായി നടക്കാനാണു ഇഷ്ടപെടുന്നതു. മീശ പോലും വളര്‍ത്താന്‍ അവര്‍ ഇഷ്ടപെടുന്നില്ല. വാളര്‍ന്നാല്‍ അല്പം ബുദ്ധിമുട്ടുതോന്നും. അതുപോലും സഹിക്കാന്‍ ഇഷ്ടപെടൂന്നില്ല. സന്യാസിയുടെ കാര്യം ഇതാണെങ്ങ്കില്‍ ബാക്കിയുള്ളവരൂടെ കാര്യം പറയാനും ഇല്ല.
നാം തനിയെ നന്നാകാന്‍ ശ്രമിക്കണം . നാം നല്ല മോഡലാകണം .ജനം നമ്മെ കണ്ടു പഠിക്കണം . നമ്മുടെ ഓരോ സ്റ്റെപ്പും അവര്‍ ശ്രദ്ധിക്കും.
ഇന്നു എല്ലാം ബിസിന്നസിലേക്കു കൂപ്പുകുത്തുന്നു. ലാഭത്തിനൂവേണ്ടിയല്ലാതെ ഒന്നൂംചെയ്യാന്‍ ആളില്ല. സന്യാസിയൂടെ കണ്ണം ലാഭത്തിലേക്കാണു തിരിഞ്ഞിരിക്കുന്നതു. അതുരാലയവും ,ഹോസ്പിറ്റലും ,സ്കൂളും എല്ലാം ലാഭത്തില്‍ കണ്ണും നട്ടിരുന്നാല്‍ സേവനം ലാഭത്തിനുവേണ്ടിയെന്നാകും ?
എങ്കില്‍ പിന്നെ നമ്മുടെ വിശ്വാസം എവിടെ ?
ഇതുകൊണ്ടാണു യേശു പറഞ്ഞതു സുവിശേഷപ്രഘോഷണത്തിനു പണം കയ്യില്‍ കരുതേണ്ടെന്നു. ഇന്നു എല്ല്ലാം പണത്തിനുവേണ്ടീയോ ?
എന്തിനു ധ്യാന മ്ന്ദിരം പോലും പണത്തിനുവേണ്ടിയായാലോ ?
സഹോദരാ നമുക്കു ചിന്തിക്കാം ന്നമ്മുടെ വിശ്വാസം എവിടെ നില്ല്ക്കുന്നു.
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ആത്മശോധനചെയ്യാം !

Monday 23 January 2017

പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരേത്ഥകമാണു . ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല. ഒരു സംഭവം പറയാം .(രഹസ്യം. ആളിനെതിരിച്ചറിയാതെ പറയാമല്ലോ ) കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു . അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ള്സ് കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വ്ര്ണവും ,ശരീരവും അവന്‍ സ്വ്ന്തമാക്കി.ഇതൊന്നും അമ്മ അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! ഒരിക്കല്‍ പേറ്ഷ്യന്‍ ഗ്ള്ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല. അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നുചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു . "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " . ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല. എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ? ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

Sunday 22 January 2017

ആത്മാവും ശരീരവും !!

രണ്ടും കൂടിചേരുന്നതാണു മനുഷ്യന്‍ ! പക്ഷേ വിപരീതഗുണങ്ങളാണു . ശരീരം മണ്ണാണു .ഭൂമിയെ നോക്കുന്നു ഭൌതീകസുഖങ്ങളേതേടിപോകുന്നു. ആത്മാവു ദൈവീകമാണു .ഉന്നതങ്ങളിലേക്കു നോക്കുന്നു. സ്വര്‍ഗീയമായവ തേടിപോകുന്നു. ചുരുക്കത്തില്‍ ഒന്നു ഒന്നിനു എതിരായി ചിന്തിക്കുന്നു. ഈ വടം വലി അസഹനീയമായി ത്തീരും ഇതു കുരിശാണു . യേശുവിന്‍റെ ഇഷ്ടവും പിതാവിന്‍റെ ഇഷ്ടവും വിപരീതമായപ്പോള്‍ ആ നിമിഷങ്ങളില്‍ അതു വലിയ ഭാരമായ കുരിശും അതിവേദനയും എന്നാല്‍ പിതാവിന്‍റെ ഇഷ്ടത്തിനു വഴങ്ങിയപ്പോള്‍ വേദന മാറി ! ഭാരമുള്ള കുരിശിന്‍റെ തടിചുമക്കുമ്പോളൂം,തോള്‍ പൊട്ടി രക്തം ഒലിക്കുമ്പോഴും ,കാല് തട്ടി കുരിശിന്‍റെതടിക്കടിയിലായി വീഴുമ്പോഴും , തലയില്‍ നിന്നും ഒലിച്ചിറങ്ങിയ രക്തംകണ്ണില്‍ വീണു കണ്ണു കാണാതായിട്ടും ,ഭാരം അറിയാതെ സന്തോഷത്തോടെ മലമുകളില്‍ എത്തുമ്പോഴും ,സ്ത്രീകളുടേയും അമ്മയുടേയും മുന്‍പില്‍ നഗ്നനാക്കപ്പെട്ടിട്ടും ,കാരിരുമ്പാണികള്‍ കൈകാലുകളില്‍ തുളച്ചുകയറുമ്പോഴും ,തളരാതെ ത്ന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്ത്ഥിക്കാന്‍ കഴിഞ്ഞതു അതു ഒരു കുരിശായി തോന്നാഞ്ഞതു കൊണ്ടാണു. ദൈവഹിതത്തിനു വിപരീതമായി ചിന്തിക്കുന്നതാണു കുരിശു. ഒരു സ്ത്രീ തന്രെ കുടുംബത്തിനുവേണ്ടി ,ഭര്ത്താവിനുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതു വലിയ ഭാരമുള്ള കുരിശും വേദനയുമാണു .എന്നാല്‍ മറ്റുചിലര്‍ അതു സന്തോഷത്തോടെ ചെയ്യുന്നു. അവര്‍ക്കു ഭാരം അനുഭവപ്പെടുന്നില്ല ദുഖത്തിലും സന്തോഷം !. ഒരു പുരുഷന്‍ തന്‍റെ കുടുംബത്തിനുവേണ്ടി ,ഭാര്യക്കുവേണ്ടി ,മക്കള്‍ക്കുവേണ്ടി ഉരുകിതീരുമ്പോള്‍ ചിലര്‍ക്കു അതുവലിയ ഭാരമുള്ള ചുമടും ,കുരിശുമാണു.ജീവിതംതന്നെ അവസാനിപ്പിച്ചാലോയെന്നു വരെ തോന്നാം. എന്നാല്‍ മറ്റുചിലര്‍ ക്കു അതു സന്തോഷത്തോടെ ചെയ്യാന്‍ കഴിയുന്നു. ഇതാണു തന്രെ നിയോഗം ,ഇതാണു തന്‍റെ വിളി, കുടുംബത്തിന്‍റെ സന്തോഷം കാണുമ്പോള്‍ താന്‍ വഹിക്കുന്നഭാരത്തിനു ഭാരം ഇല്ലെന്നുതോന്നും. സര്വവും ദൈവത്തിനു സമര്‍പ്പിച്ചു അവിടുത്തെ ഹിതം നിറവേറാന്‍ ദൈവത്തോടു ഞാന്‍ സഹകരിക്കുന്നുവെന്നു തോന്നിയാല്‍ അതു ഒരു കുരിശല്ല. സഹനമല്ല. ഇതില്ക്കുടി ഞാന്‍ കുടുംബത്തെ ദൈവതീരത്തേക്കാണു നയിക്കുന്നതെന്നു ചിന്തിക്കുമ്പോള്‍ സന്തോഷിക്കുകതന്നെ ചെയ്യും !!!!!!!! ഒരു കഥ ഓര്‍ക്കുന്നു. അയിരും കൈകളുള്ള ബാണാസുരന്‍ മഹാബലിയുടെ 100 പുത്ര്‍്അന്മാരില്‍ കേമനായിരുന്നു. അയാള്‍ ഉഗ്ര തപസ്ചെയ്തു ശിവനെ പ്രസാദിപ്പിച്ചു വാങ്ങിയ വരമാണു ആര്‍ക്കും യുദ്ധത്തില്‍ തന്നെതോല്പ്പിക്കാന്‍ പറ്റില്ല. അതുപോലെ ആയിരും കൈകളും. അടുത്തതപസിനു ശിവന്‍ വരം കൊടുക്കാന്തയാറായി .ശിവനും പാര്വതിയും തന്രെ കൊട്ടാര വാതില്‍ ക്കാവല്ക്കാരാകണം .മനസില്ലാമനസോടെ അതും കൊടുക്കേണ്ടിവന്നു, പിന്നെ അയാള്‍ എല്ലാവരേയും യുദ്ധത്തിനു വെല്ലുവിളിച്ചു ശ്രീക്രിഷ്ണനെപ്പോലും .ശ്റിക്രിഷ്ണന്‍ തന്രെ വജ്രായുധം കൊണ്ടു ഒറ്റയടിക്കു അയാളുറ്റെ അയിരം കൈകളും അരിഞ്ഞുകളഞ്ഞു.അവന്‍റെ അഹങ്കാരത്തിന്‍റെ ഫലമാണു അവനു ലഭിച്ചതു !ഭക്തര്‍ ദൈവത്തിന്‍റെ അഭീഷ്ടമനുസരിച്ചു ജീവിക്കേണ്ടവരാണു. ഈ കഥയില്‍ ശിവനും പാര്വതിയും ഭക്തന്‍റെ കാവല്‍ ക്കാരായി മാറി. പക്ഷേ യധാര്ത്ഥത്തില്‍ യേശു നമ്മുടെ കാവല്ക്കാരനായി മാറുന്നില്ലേ ? യേശുവന്നതു ശൂസ്രൂഷിക്കപ്പെടാനല്ല ശുസ്രൂഷിക്കാനാണു.നമ്മുറ്റെ ഭാരം അവിടുത്തേതോളിലേക്കു കൊടുക്കാന്‍ പറഞ്ഞില്ലേ ? നമ്മുടെ രോഗങ്ങളും പട്ടിണിയും അവിടുന്നുമാറ്റിയില്ലേ ? നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മേ മോചിപ്പിച്ചു രക്ഷിക്കാനല്ലേ അവിടുന്നുവന്നതു ? ചുരുക്കത്തില്‍ നമ്മേ സേവിക്കുവാനാണു അവിടുന്നുവന്നതു. പക്ഷേ ആ സേവനം മുഴുവന്‍ നാം സ്വീകരിക്കുന്നുണ്ടോ ? നാം ചോദിക്കുന്നതെല്ലാം അതേപടിതന്നാല്‍ നാം എല്ലാം സ്വീകരിക്കും. പക്ഷേ നമ്മുടെ ദൈവം ഭക്തന്‍ ചോദിക്കുന്നതെല്ലാം അതേപടി തരില്ല. നമ്മുടെ നന്മക്കും രക്ഷക്കും ആവശ്യ്മായതുമാത്രമേ ദൈവം തരികയുള്ളു. അതിനാല്‍ നാം ചോദിക്കുന്നതു അവിടുത്തെ ഇഷ്ടം മാത്രം നിറവേറണമെന്നായിരുന്നാല്‍ നമ്മുടെ ഭാരം അവിടുന്നുവഹിക്കും അധവാ ഭാരം വഹിക്കാനുള്ല കഴിവു അവിടുന്നു നല്കും അപ്പോള്‍ ഒരിക്കലും അതു ഒരു കുരിശായി മാറില്ല. ദൈവത്തിന്‍റെ അഭീഷ്ടം അനുസരിച്ചു ജീവിക്കേണ്ടവരാണു അവിടുത്തെ ഭക്തരായ നമ്മള്‍.. എങ്കിലേ അവിടുത്തെ ക്രുപാവരം നമ്മില്‍ ഉണ്ടാകൂ. അപ്പോള്‍ വലിയ ഭാരം പോലും സഹനമായി നമുക്കുതോന്നില്ല.

Saturday 21 January 2017

ഉടനടി ഉത്തരം ലഭിച്ച ശ്ക്തമായ ഒരു പ്രാര്ത്ഥന !

നിങ്ങള്‍ക്കറിയാമോ വാളക്കുഴിയില്‍ മാര്‍ സേവേറിയോസ് തിരുമെനിയുടെ യഥാര്ത്ഥചിത്രം ? അദ്ദേഹം യാക്കോബായ- ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടി കണ്ണീര്‍ വാര്ത്തിരുന്നു .!! തിരുവല്ലാരൂപതയുടെ ആരംഭത്തില്‍ ച്ങ്ങനാശേരില്‍ നിന്നുമാണു അച്ചന്മാര്‍ രൂപതയില്‍ ശുസ്രൂഷക്കായി വന്നിരുന്നതു . ഒരിക്കല്‍ ഒരു പ്രഗല്ഭനായ അച്ചന്‍ കത്തൊലിക്ക സഭയ്ക്കു വെളിയില്‍ രക്ഷയില്ലെന്നും ഓര്ത്തഡൊകസ് യാക്കോബായ സഭയില്‍ നിന്നാല്‍ രക്ഷയില്ലെന്നും പ്രസംഗിച്ചപ്പോള്‍ പിതാവു അച്ചനെ വിളിച്ചു പറഞ്ഞു ഇനിയും അങ്ങനെ പറയരുതു അതു എന്നെ വേദനിപ്പിക്കും . അവര്‍ അപ്പസ്തോലിക പാരമ്പര്യമുള്ളവരും കൂദാസകള്‍ക്കൊന്നും കുറവില്ലഅത്തവരുമാണു . ഒരു കുറവേയോള്ളു പത്രോസിന്‍റെ അധികാരത്തെ അംഗീകരിക്കുന്നില്ല. എന്നാല്‍ അംഗീകരിക്കുന്നുണ്ടുതാനും വ്യാഴാച്ച രാവിലത്തെ സ്കീമോ നമസക്കാരത്തില്‍ പത്രോസിന്‍റെ പരമാധികാരത്തെ അംഗീകരിക്കുന്നുമുണ്ടു ( ഞാന്‍ സമയം കിട്ടുമ്പോള്‍ അതു പോസ്റ്റു ചെയ്യാം ) അദ്ദേഹം ഓര്ത്തഡോക്സ് സഭയില്‍ ആയിരുന്നപ്പോള്‍ പൌലോസ് ശ്ളീഹായെപ്പോലെ ഓടിനടന്നു സഭ്ക്കുവേണ്ടി പ്രവര്ത്തിച്ചിരുന്നു. എന്നാല്‍ ശ്ളീഃആയെപ്പോലെ സത്യം മനസിലാക്കിയപ്പോള്‍ കത്തോലിക്കാസഭയിലേക്കു ( മലങ്കര കത്തോലിക്കാസഭയിലേക്കു ) പുനരൈക്യപ്പെട്ടു. പിന്നീടു അവര്‍ക്കുവേണ്ടി പിതാവു കണ്ണീരോടേ പ്രാര്ത്ഥിക്കുമായിരുന്നു. തിരുമേനിയുടെ പ്രാര്ത്ഥന വളരെ ശക്തവും ഫലദായകവുമായിരുന്നു. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മേടം 26 നാണു ചെങ്ങരൂര്‍ കത്തോലിക്കപള്ളിയിലെ പെരുന്നാള്‍ മഴയില്ലാതെ വെള്ളമില്ലതെ ജനം മുഴുവന്‍ കഷ്ടപ്പെടുന്ന സമയം അയിരുന്നു . അന്നു പെരുന്നാളിനു കോഴിയിറച്ചിയും അപ്പവും ന്നനേര്ഷ്യ‍ക്ച്ചവിളമ്പു ഉണ്ടായിരുന്നു . പള്ളിയില്‍ നിന്നും കുരിശടിയിലേക്കു വി.കുര്‍ബാനയുടെ പ്രദിക്ഷണം ഉള്ളകാലം .അതും കഴിഞ്ഞാണു നേര്‍ച്ചവിളമ്പു. അവസാന ആശീര്വാദം കഴിഞ്ഞു തിരുമേനി മഴക്കുവേണ്ടി കണ്ണീരോടെ പ്രാര്ത്ഥിക്കുന്നുണ്ടായിരുന്നു. ഈ സമയം ജനത്തെ പള്ളിമുറ്റ്ത്തിരുത്തി നേര്‍ച്ച വിളമ്പി കൊടുക്കുന്നസമയമായിരുന്നു. നേര്‍ച്ചവിളമ്പു തീര്ന്നപ്പോള്‍ തിരുമെനി പ്രാര്ത്ഥിച്ചു മഴക്കുവേണ്ടിയുള്ള പ്രാര്ത്ഥന . എങ്ങനെ മഴവന്നെന്നറിഞ്ഞുകൂടാ അതിശക്തമായ മഴപെയ്തു നേര്‍ച്ചയും എടുത്തുകൊണ്ടു മനുഷ്യ രെല്ലാം പന്തലിലേക്കു ഓടിയതു ഇന്നും ഞാന്‍ ഓര്‍ക്കുന്നു. ഓര്ത്തഡോക്സ് കാര്‍ക്കുവേണ്ടിയുള്ള പ്രാര്ത്ഥന ഇന്നും ഫലമണിയാതെ കിടക്കുന്നു.

Wednesday 18 January 2017

എല്ലാവരുടേയും ദൈവം ഏകന്‍


" Is God the God of Jew,s only ? Is he not the God of Gentiles also ? Yes of Gentiles also , since God is one ; and he will justify the circumcised on the ground of faith and the uncircumcised through the same faith (Rom.3:29-30)

ദൈവം എല്ലാവരുടേയും ദൈവമാണു .

യഹൂദര്‍ക്കു ഒരു ദൈവവും  വിജാതീയര്‍ക്കു മറ്റൊരുദൈവവും ഇല്ല. ഒരു ദൈവമേയുള്ളു ..ദൈവം ഏകനാണു .ഒാരോജാതിക്കാരും ഒാരോ പേരു പറഞ്ഞാലും ദൈവം ഒരുവന്‍ തന്നെ ! ഒരേ ദൈവം വിവിധപേരുകളില്‍ അറിയപ്പെടുന്നു.

പഴയ രക്ഷാ സംവിധാനത്തില്‍ ,ഉപേക്ഷിക്കപെട്ടവരാണു വിജാതീയര്‍. എന്നാല്‍ ഇന്നു യഹൂദനും, വിജാതീയനും രക്ഷയിലേക്കു യേശൂവിലുള്ള വിശ്വാസമെന്ന ഏക കവാടം മാത്രമേയുള്ളു.. ഈ കവാടം ദൈവം സാദാസമയവും തൂറന്നിട്ടിരിക്കുന്നു..

യേശുവിലുള്ള വിശ്വാസം എന്നാല്‍ എന്താണു ?

അതു മിശിഹായായ ,രക്ഷകനായ യേശുവിലുള്ള വിശ്വാസമാണു. ( ഗലാ.2:20 )
നമുക്കുവേണ്ടി മരിക്കുകയും ഉയര്‍ക്കുകയും ചെയ്ത യേശുവിലുള്ള വിശ്വാസമാണു . ( 1തെസേ.4:14 ) മരിച്ചവരില്‍ നിന്നു പിതാവു ഉയര്‍പ്പിച്ച യേശുവിലുള്ള വിശ്വാസമാണു .. ( റോമാ.8:11 ) സുവിശേഷത്തിലുള്ള വിശ്വാസമാണു.(ഫിലി.1:27 ,29 ) സത്യത്തിലുള്ള വിശ്വാസമാണു . ( 2തെസേ.2:13 )

ആകയാല്‍ നമ്മൂടെ വിശ്വാസം മരിച്ചവരില്‍ നിന്നു യേശുവിനെ ഉയര്‍പ്പിച്ച ദൈവത്തിന്‍റെ ശക്തിയിലുള്ള വിശ്വാസമാണു. വിശ്വാസികളായ നാം യേശൂവിനെപ്പോലെ ഉയര്‍പ്പിക്കപെടുമെന്ന വിശ്വാസമാണു.( കൊളോ.2:12 )

വീശ്വാസം നാം നേടിയെടുക്കുന്നതാണോ ?

വിശ്വാസം  ദൈവദാനമാണു.                                                               വിശ്വാസം ദൈവത്തില്‍ നിന്നുള്ള ദാനമാണു. (റോമാ 12:3, 1കോറ.8:3, )
ആ ദാനം നമുക്കു സ്വീകരിക്കാനോ  നിരാകരിക്കാനോ കഴിയും .

നമ്മുടെ വിശ്വാസം നിശ്ചലമായിരിക്കുന്നാതോ,,ചേതനയറ്റതോ അല്ല. അതു നഷ്ടമാകാന്‍ പാടില്ലാത്ത നിധിയുമല്ല.വിശ്വാസം വളരാനോ തളരാനോ സാധ്യതയുള്ള ഒന്നാണു. ദൈവത്തിന്‍റെ നീതീ വിശ്വാസത്തില്‍ നിന്നു വിശ്വാസത്തിലേക്കു നയിക്കുന്നതാണു..

വിശ്വാസം മാത്രം മതിയോ ??

വിശ്വാസം മാത്രംപോരാ പ്രവര്ത്തിയും വേണം . പൌലോസ് ശ്ളീഹാ നമ്മോടു ആവശ്യപെടുന്നതു യേശുവിലുള്ള വീശ്ശ്വാസമാണു. അതേ .അതു സ്നേഹജന്യമായ പ്രവര്ത്തീകളിലൂടെ പ്രകടമാക്കുന്നവിശ്വാസമാണു  . ( 1കോറി.13 :1 - 13 , ഗലാ.5:6 )  

വിശ്വാസം ദൈവദാനമാണെങ്കില്‍ വിവിധതരത്തിലുള്ള വിശ്വാസം ആരുടേതാണു ?
ഒരേദൈവംതന്നെ യഹൂദനു ഒരു വിശ്വാസവും,മുസ്ലീമിനു മറ്റൊരു വിശ്വാസവും,ഹിന്ദുവിനു വേറോരു വിശ്വാസവും നല്കിയോ ? ഒരേവിശ്വാസംതന്നെ വിവിധരൂപത്തില്‍ കാണുകയാണോ ?
ഒരേ പ്രകാശം തന്നെ വിവിധനിറങ്ങളില്‍ കാണാമെല്ലോ ?
സൂര്യപ്രകാശം വിഘടിക്കുമ്പോള്‍ 7 നിറങ്ങളില്‍ കാണുന്നില്ലേ ?
സൂര്യപ്രകാശംഅതില്‍ ഏതെങ്ങ്കിലും ഒരു നിറമാണെന്നു പറയാന്‍ പറ്റില്ല

സൂര്യപ്രകാസവും ദൈവവിശ്വാസവും

സൂര്യപ്രകാസം ഒരു പ്രിസത്തില്കൂടി കടത്തിവിട്ടപ്പോള്‍ 7 നിറങ്ങളായി രൂപാത്രപ്പെട്ടു ഭംഗിയുള്ള മാവില്ലായി തീര്ന്നു .അതില്ക്കൂടി പുറകോട്ടുയാത്രച്യ്താല്‍ സൂര്യനില്‍ എത്തിചേരും. അതുപോലെ വിശ്വാസവും ദൈവത്തിന്രെ ദാനമാണു. വിസ്വാസം മനുഷ്യഹ്രുദയങ്ങളില്കൂടി കടന്നുവന്നു വിവിധരൂപം പ്രാപ്ച്ചു. യഹൂദര്‍ക്കു ഒരു വിശ്വാസം ,ക്രിസ്ത്യാനികള്‍ക്കു ഒന്നു, മുസ്ലീമിനു ഒന്നു, ഹിന്ദുവിനു മറ്റൊന്നു എല്ലാംകൂടിചെരുമ്പോള്‍ വിവിധവര്ണങ്ങളില്‍ മഴവില്ലുപോലെ തിളങ്ങുന്നു. മഴവില്ലില്ക്കൂടി പുറകോട്ടുയാത്രചെയ്താല്‍ സൂര്യനില്‍ എത്തിചേരുന്നതുപോലെ ലോകത്തില്‍ നിലവിലുള്ളവിശ്വസത്തില്‍ കൂടി പുറകോട്ടു യാത്രചെയ്താല്‍ ഏകദൈവത്തില്‍ എത്തിചേരുന്നു. വിശ്വാസം പലതെങ്കിലും ദൈവം ഏകനാണു .മഴവില്ലില്‍ 7 നിറങ്ങളെങ്കിലും അതിനു കാരണഭൂതനായ സൂര്യന്‍ ഒന്നുതന്നെ .അതുപോലെ വിശ്വാസം ദൈവദാനമാണു അതുപലരൂപത്തില്‍ പ്രത്യക്ഷപെട്ടാലും അതിനു കാരണഭൂതനായ ദൈവം ഒന്നുതന്നെ ! അതാണു രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പറഞ്ഞതു സത്യത്തിന്രെ കിരണങ്ങള്‍ എല്ലാമതത്തിലും ചിതറിക്കിടക്കുന്നുവെന്നു 

Monday 16 January 2017

ദൈവത്തിന്‍റെ പേരെന്താണു ?? ( ഹ്രുദയ വയലിനോടു കടപ്പാടു )

ആരൊക്കെയോ ചേര്‍ന്നു മാറ്റിമറിച്ച ദൈവത്തിന്‍റെ ആപേരു വീണ്ടെടുക്കണം ദൈവത്തിന്‍റെ പേരു കരുണയെന്നാണു ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന് അദ്ദേഹം പേരിട്ടിരിക്കുന്നത് ഇങ്ങനെയാണ്: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ഇതിനകം ലോകശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞ പുസ്തകമാണിത്. ദൈവത്തിന്റെ പേരെന്താണെന്ന് ആരും ചോദിച്ചു പോകുന്ന കാലമാണിത്. ദൈവനാമത്തില്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന, വംശഹത്യകള്‍ ആഘോഷമാക്കുന്ന ഈ കാലഘട്ടത്തില്‍ ആരും ചോദിച്ചു പോകും: ശരിക്കും ദൈവത്തിന്റെ പേരെന്താണ്? മദര്‍ തെരേസയുടെ ജീവിതത്തില്‍ ഒരു സംഭവം കേട്ടിട്ടുണ്ട്. വ്രണങ്ങളാല്‍ നിറഞ്ഞ്, ആരും തിരിഞ്ഞു നോക്കാനില്ലാതെ വഴിയില്‍ പുഴുവരിച്ചു കിടന്ന ഒരു മനുഷ്യനെ മദര്‍ എടുത്ത് ആര്‍ദ്രതയോടെ ശുശ്രൂഷിച്ചു. മദറിന്റെ കാരുണ്യം അയാളുടെ ഹൃദയത്തെ തൊട്ടു. അവസാനം വ്രണങ്ങള്‍ പൊറുത്തു തുടങ്ങിയപ്പോള്‍ ആ മനുഷ്യന്‍ മദറിനോട് ചോദിച്ചുവത്രേ ‘അമ്മയുടെ പേര് ദൈവം എന്നാണോ?’ യാഹ്വേ എന്നാണ് ദൈവം തന്റെ പേര് മോശയ്ക്കു വെളിപ്പെടുത്തി കൊടുത്തത്. ദൈവത്തിന്റെ വിദൂരതയെ സൂചിപ്പിക്കുന്ന ആ പേര് ഉച്ചരിക്കാന്‍ പോലും ഇസ്രായേല്‍ ജനം ഭയന്നിരുന്നു. ആകാശമേഘങ്ങള്‍ക്കപ്പുറമെങ്ങോ ഉള്ള ഒരു അജ്ഞാത ശക്തി. പിന്നെയാണ് ക്രിസ്തു ഭൂമിയിലേക്കു വന്നത്. ആ ക്രിസ്തുവിന്റെ കണ്ണാല്‍ കാണുകയും ആ മിഴിയോരങ്ങളില്‍ നിന്നുമൊഴുകുന്ന സ്‌നേഹാരുവിയില്‍ നനയുകയും ചെയ്ത യോഹന്നാന്‍ പിന്നീട് ദൈവത്തിന് കൊടുത്ത പേരാണ് സ്‌നേഹം. മനുഷ്യര്‍ മാറി മാറി വന്നു, ഈ ഊഴിയില്‍. ദൈവമനുഷ്യര്‍ എന്നും മനുഷ്യദൈവങ്ങള്‍ എന്നും പറഞ്ഞെല്ലാം. അവരുടെ നന്മകളും തിന്മകളും കാപട്യങ്ങളും കണ്ടമ്പരന്ന പാവം ജനം ദൈവത്തിന് പല പേരുകള്‍ നല്‍കി. ദൈവനാമത്തിലുള്ള ചൂഷണങ്ങള്‍ കണ്ടവരും കോപിച്ച് മുച്ചൂടും മുടിക്കുന്ന ദൈവത്തെ കുറിച്ചു കേട്ടവരും ദൈവത്തിന് പേടിയുളവാക്കുന്ന പേരുകള്‍ നല്‍കി. ദൈവനാമത്തില്‍ മനുഷ്യരെയും മറ്റു മതക്കാരെയും കൊല്ലാനുള്ള പ്രത്യേക ലൈസന്‍സുള്ളവരെ കണ്ട് ലോകം ദൈവത്തിന് ഭീകരമായ നാമം പതിച്ചു നല്‍കി. മനുഷ്യര്‍ തങ്ങളുടെ അധമപ്രവര്‍ത്തികളും ക്രൂരതകളും കൊണ്ട് ദൈവത്തിന്റെ പേര് മാറ്റിമാറ്റിയെഴുതുന്ന ഈ കാലത്തില്‍ മാഞ്ഞു പോയ മിഴിനീര്‍ നനവുള്ള ഒരു ദൈവത്തിന്റെ ചിത്രം വീണ്ടെടുക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. അതാണ് ഈ കനത്ത കാലത്തില്‍ ഫ്രാന്‍സിസ് എന്ന മനുഷ്യത്വത്തിന്റെ പാപ്പാ ചെയ്തു കൊണ്ടിരിക്കുന്നത്. ദൈവനാമത്തില്‍ മനുഷ്യന് കരുണ നിഷേധിക്കപ്പെടുന്ന ഈ കാലത്തില്‍ അദ്ദേഹം കരുണയുടെ വര്‍ഷം പ്രഖ്യാപിച്ചു. സാധാരണക്കാരന്റെ ലളിതമായ ഭാഷയില്‍ കുറിച്ചിട്ട പുസ്തകത്തിന് അദ്ദേഹം പേരിട്ടു: ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്’. ‘എനിക്കും വേണം കരുണ, ഈ പാപ്പയ്ക്കും വേണം ദൈവത്തിന്റെ കരുണ.’ അദ്ദേഹം തന്റെ പുസ്തകത്തില്‍ കുറിച്ചു വച്ചു. താരസിംഹാസനങ്ങളില്‍ വിരാചിക്കുന്ന ദേവതുല്യനല്ല; കുമ്പസാരിക്കുന്ന, തടവുകാരോട് താദാത്മ്യം പ്രാപിക്കുന്ന പച്ചമനുഷ്യനാണ് താന്‍ എന്നു വിളിച്ചു പറയാനും അദ്ദേഹം മടിച്ചില്ല. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ലോകോത്തര ചിത്രത്തിന്റെ സംവിധായകനും നായകനുമായ റോബര്‍ട്ടോ ബെനിഞ്ഞീനിയെന്ന ഓസ്‌കര്‍ ജേതാവായ ഇറ്റാലിയന്‍ മഹാനടന്‍ ഫ്രാന്‍സിസ് പാപ്പായുടെ പുതിയ പുസ്തകത്തിന്റെ പ്രകാശനകര്‍മത്തിന് മധ്യേ വിളിച്ചു പറഞ്ഞു: ഈ പാപ്പായെ കുറിച്ച് വാചാലനാകാതിരിക്കാന്‍ എനിക്കാവില്ല! ഈ മനുഷ്യന്‍ കരുണയുടെ ഉറവയാണ്. അദ്ദേഹത്തിന്റെ നടവഴികളില്‍ കരുണയൊഴുകുന്നു… മനുഷ്യത്വത്തെ കണ്ടില്ലെന്നു നടിക്കുന്ന ആത്മീയതയല്ല, നനവുള്ള ആര്‍ദ്രമായ ആത്മീയതയാണ് അദ്ദേഹം പ്രഘോഷിക്കുന്നത്. പതിനേഴാം വയസ്സിലെ അനുഭവം പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത് ഇപ്പോഴും അദ്ദേഹം ഏത്രയേറെ ആര്‍ദ്രത ഉള്ളില്‍ സൂക്ഷിക്കുന്നു എന്നതിന് തെളിവാണ്. തനിക്ക് കാരുണ്യത്തിന്റെ ആദ്യാനുഭവം പകര്‍ന്നു തന്ന ഫാ. ഇബാറ രക്താര്‍ബുദം ബാധിച്ച് മരണമടഞ്ഞ ദിവസം മുറിക്കുള്ളിലേക്കു മടങ്ങിയെത്തിയ പതിനേഴുകാരന്‍ ബര്‍ഗോളിയോ ഒരു രാവ് മുഴുവന്‍ കരഞ്ഞു തീര്‍ത്തു! ഈ ദൈവത്തെ കരുണ എന്നു വിളിക്കണം – ഫ്രാന്‍സിസ് പറയുന്നു. വറ്റി പ്പോയ മണ്ണിന്റെ കരുണയുടെ ഉറവകള്‍ വീണ്ടെടുക്കണം. ആരൊക്കെയോ ചേര്‍ന്ന് മാറ്റിപ്പറയിച്ച ദൈവത്തിന്റെ ആ പേര് വീണ്ടെടുക്കണം. ‘ദൈവത്തിന്റെ പേര് കരുണ എന്നാണ്!’

Thursday 12 January 2017

CELIBACY IN CATHOLIC CHURCH

" കലപ്പമേല്‍ കൈ വെച്ചിട്ടു പിന്‍തിരിഞ്ഞുനോക്കുന്ന ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല." ( ലുക്കാ.9: 62 ) ആഗ്രഹമുളള അച്ചന്മാരെയും ശെമ്മാശന്മാരേയും പെണ്ണുകെട്ടാന്‍ അനുവദിക്കണമെന്നു ആരോ എഴുതികണ്ടു. ഞാന്‍ അപ്പോതുടങ്ങിയ ചിരിയാ ഇത്ര പെരുത്ത "സമാശ് " കേട്ടാല്‍ എങ്ങ്നെ ചിരിക്കാതിരിക്കും ? ഒന്നാമത്തെകാര്യം മലങ്കരസഭയില്‍ അച്ചന്മാര്‍ക്കു പെണ്ണുകെട്ടാന്‍ അനുവാദമില്ല. അച്ചനായികഴിഞ്ഞിട്ടു പെണ്ണുകെട്ടാന്‍ ആഗ്രഹിച്ചാല്‍ പട്ടം ഉപേക്ഷിച്ചു പോകയേ നിവ്രുത്തിയുള്ളു. കത്തോലിക്കാസഭയില്‍ വിവാഹിതരായ അച്ചന്മാരുള്ള സഭകള്‍ ഉണ്ടു . മലങ്കര കത്തോലിക്കാസഭ്ക്കും വേണമെങ്കില്‍ അനുവാദം ലഭിക്കുമായിരുന്നു .അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നാണു അറിവു. രണ്ടു. കത്തോലിക്കാസഭയില്‍ വൈദികനായാല്‍ ബ്രഹ്മചര്യം പാലിക്കണമെന്നു അതിനായിപോകുന്നവര്‍ക്കറിയാം മൂന്നു . 9 വര്‍ഷത്തെ പഠനത്തിനിടയില്‍ താല്പര്യ്മില്ലാത്തവര്‍ക്കു എപ്പോള്‍ വേണമെങ്ങ്കിലും തിരികെപോകാം നാലു . വൈദികപട്ടം കൊടുക്കുന്നതിനുമുന്‍പു ഒരു വര്ഷത്തെ റീജന്സിയുണ്ടു .ആ ഒരു വര്ഷം അവര്‍ തങ്ങളുടെ വിളിയെ വിലയിരുത്തി പക്വമായ ഒരു തീരുമാനം എടുക്കാനുള്ള നീണ്ട ഒരു വര്ഷം എതെങ്ങ്കിലും പള്ളിയിലേക്കു അവര്‍ പോകുന്നു. തിരികെ പോകേണ്ടവര്‍ക്കു പോകാം .( ഒരു വര്ഷത്തെ ആലോചന പോരേ ) അവസാനതീരുമാനം എടുക്കാന്‍ പട്ടം കൊടുക്കുന്നതിന്‍റെ തലേആഴ്ച്ചയിലും ഒരു ആഴ്ച്ചത്തെ ധ്യാനം ഉണ്ടു അവിടേയും ഏതുതീരുമാനം വേണമെങ്കിലും എടുക്കാം . അതിനു ശേഷമാണു പട്ടം കൊടുക്കുക. പട്ടം സ്വീകരിച്ചുകഴിഞ്ഞും പോകുന്നവര്‍ ഉണ്ടു. അന്‍ചു. ആരേയും നിര്‍ബന്ധിച്ചല്ല അച്ചന്മാരാക്കുക ആറു . വിവാഹിതരായതുകൊണ്ടു ഒരു വൈദികന്‍ ദാമ്പത്യ വിശ്വസ്തത പാലിക്കുമെന്നു ഉറപ്പുണ്ടോ ? തെറ്റിപോയവരെ എനിക്കു നേരിട്ടു അറിയാം . ഏഴു. ധാരാളം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിട്ടും ദാവീദു രാജാവും സോളമനുമൊക്കെ തെറ്റില്‍ ഉള്‍പെട്ടില്ലേ ? ഒരു വൈദികന്‍ തെറ്റില്‍ പെട്ടാല്‍ അവിവാഹിതനായതുകൊണ്ടാണു വിവാഹിതനായിരുന്നെങ്കില്‍ തെറ്റില്‍ പെടുകില്ലായിരുന്നു വെന്നുചിന്തിക്കുന്നതില്‍ കഴമ്പുണ്ടോ ? അങ്ങ്നെ ആയിരുന്നെങ്ങ്കില്‍ പരപുരുഷ ബന്ധവും ,പരസ്ത്രീ ബന്ധവും ഉണ്ടാകില്ലായിരുന്നു.! തെറ്റില്‍ വീഴുന്നവര്‍ എവിടെയായാലും എത്രകെട്ടിയാലും തെറ്റുചെയ്യും ! അതിനാലാണു യേശു പറഞ്ഞതു. " എന്നെ അനുഗമിക്കുക. അവന്‍ പറഞ്ഞു കര്ത്താവേ ,ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിനെ സംസ്കരിക്കാന്‍ അനുവദിച്ചാലും, അവന്‍ പറഞ്ഞു മരിച്ചവര്‍ തങ്ങളുടെ മരിച്ചവര്‍ സംസ്കരിക്കട്ടെ . നീ പോയി ദൈവരാജ്യം പ്രസംഗിക്കുക. മറ്റോരുവന്‍ പറഞ്ഞു കര്ത്താവേ ഞാന്‍ നിന്നെ അനുഗമിക്കാം പക്ഷേ ആദ്യം പോയി എന്‍റെ വീട്ടുകാരോടു വിടവാങ്ങാന്‍ അനുവദിക്കണം .യേശു പറഞ്ഞു കലപ്പയില്‍ കൈവെച്ചിട്ടു പിന്തിരിഞ്ഞു നോക്കുന്നവന്‍ ഒരുവനും സ്വര്‍ഗരാജ്യത്തിനു യോഗ്യനല്ല. " ( ലൂക്ക.9: 59 - 62 ) പൌലോസ് ശ്ളീഹാ പറഞ്ഞു എല്ലാവരും എന്നേപ്പോലെ ആയിരിക്കുന്നതാണു നല്ലതെന്നു !

Tuesday 10 January 2017

ഹെന്‍ഡ്രി എട്ടാമനും ,വിവാഹമോചനവും, കത്തോലിക്കാസഭയും

"Blessed are those who hunger and thirst for righteousness , for they will be filled "
" For John had been telling Herod, " It is not lawful for you to have your brother,S wife."
And Herodias had grudge against him ,and wanted to kill him .( Mk.6:18-19 )
നമ്മില്‍ പലര്‍ക്കും അനുഭവമായിരിക്കുമല്ലോ നീതിക്കും സത്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയിട്ടു എല്ലവരാലും അവഗണിക്കപെട്ട അവസ്ഥ. ഞാനും അനുഭവസ്തനാണു. എല്ലാത്തിനോടും കോമ്പ്രമയിസ്സ് ചെയ്തു ജീവിച്ചാല്‍ അരും എതിര്‍ക്കില്ല. ലഭിക്കേണ്ടതും ലഭിക്കേണ്ടാത്തതുമായ പരിഗണന ലഭിക്കുകയും ചെയ്യും. എന്നാല്‍ മനസാക്ഷിക്കു നിരക്കാത്തതിനോടു എതിര്‍പ്പുകാണിച്ചാല്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ നമ്മേ വേണ്ടുവോളം ഉപദ്രവിച്ചെന്നും വരാം .
അധികാരികള്‍ പറയുന്നതും പ്രവര്ത്തിക്കുന്നതും തെറ്റായാല്‍ പോലും അതുമായി യോജിച്ചൂ പോകുന്നവര്‍ക്കു എന്തും ലഭിക്കും. മനസാക്ഷിക്കു നിരക്കാത്തതീനോടു യോജിക്കാതിരുന്നാല്‍ വലിയ വില നല്കേണ്ടതായും വരും .
സഹോദര്രന്‍റെ ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നതു തെറ്റാണെന്നു പറഞ്ഞാതിനാണു സ്നാപകന്‍റെ കഴുത്തുവെട്ടിയതു .മിണ്ടാതിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു
അതുപോലെ ഹെന്‍ഡ്രി എട്ടാമന്‍റെയും അവിഹിതം ( ഭാര്യജീവിച്ചിരിക്കുമ്പോള്‍ മറ്റൊരു ബന്ധം ) സമ്മതിച്ചുകൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ മറ്റൊരു സഭ ( ആംഗ്ളിക്കന്‍ ) ഉണ്ടാകുമായിരുന്നില്ല.
In 1527 Henry asked Pope Clement to annul the marriage, but the Pope refused. According to Catholic teaching, a validly contracted marriage is indivisible until death, and thus the pope cannot annul a marriage on the basis of a canonical impediment previously dispensed. Many people close to Henry wished simply to ignore the Pope; but in October 1530 a meeting of clergy and lawyers advised that the English Parliament could not empower the Archbishop of Canterbury to act against the Pope's prohibition.
ഈ കാരണത്താല്‍ പോപ്പുമയിതെറ്റുകയ്യും രാജാവു സ്വന്ത ഇഷ്ടം പോലെ പ്രവര്ത്തിക്കുകയും ചെയ്തു. അങ്ങനെ പുതിയ സഭയും ഉണ്ടായി.
മനുഷ്യരുടെ പ്രീതിക്കായി ഒരിക്കലും നമ്മൂടെ മനസാക്ഷിയെ ബലിക്കഴിക്കാതിരിക്കാം .പക്ഷേ ലോകത്തിന്‍റെതായ , നമുക്കു ന്യായമായും ലഭീക്കേണ്ടതായ പലതും നമുക്കു നഷ്ടപെട്ടേക്കാം . എന്നാലും ന്യായരഹിതമായി ഒന്നുമായും ഒത്തുതീര്‍പ്പില്ലാതിരിക്കുന്നതാണു ദൈവതിരുഹിതം ! എന്നെങ്കിലും സത്യം അവര്‍ മനസ്സിലാക്കുമെന്നൂ പ്രത്യാശിക്കാം.ഇനിയും എല്ലാവരും നമ്മേ ഒറ്റപെടുത്തിയാലും കൂടുതല്‍ ദൈവത്തില്‍ ആശ്രായിച്ചു മുന്‍പോട്ടുപോകാം !
ദൈവം അനുഗ്രഹീക്കട്ടെ !

Friday 6 January 2017

ജീവന്‍റെ വില .

ജീവന്‍റെ ഉടമസ്ഥന്‍ ദൈവമാണു ! അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല

" ശുദ്ധതയുള്ള വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ജീവന്‍റെയും, സ്നേഹത്തിന്റെയും കഴിവുകള്ളുടെസമഗ്രത സമ്രക്ഷിക്കുന്നു". ----- -- ccc 2338 .


കായേന്‍ ഹാബേലിനെ കൊന്നപ്പോള്‍ ദൈവം കായേനോടു ചോദിച്ചു
നിന്‍റെ സഹോദരനെവിടെ ?

ഇന്നു നാം ഓരോരുത്തരോടും ദൈവം ചോദിക്കുന്നു..
"നിന്‍റെ സഹോദരനെവീടെ ?
അവനു കഴിക്കാന്‍ ഭക്ഷണം ഉണ്ടോ ?
കുടിക്കാന്‍ ദാഹജലം ഉണ്ടോ ?
പാര്‍ക്കാന്‍ ഇടം ഉണ്ടോ ?
നഗ്നത മറക്കാന്‍ വസ്സ്ത്രം ഉണ്ടോ ?
രോഗശയ്യയില്‍ ആണോ ?
കാരാഗ്രാഹത്തിലാണോ ?

മരണശേഷം ദൈവം നാമ്മോടു ചോദിക്കകന്ന ചോദ്യത്തിന്‍റെ മോഡല്‍ പരീക്ഷ ഈ ലോകത്തിലാണു നടക്കകന്നതു !
ഈ മോഡല്‍പരീക്ഷയില്‍ ജയിക്കാത്തവന്‍റെ ജീവിതം പരാജയം ?

ജീവിതം മോഡേണാക്കിയ കൂടുംബത്തെയും ദൈവം വെറുതെവിടില്ല !
ഞാന്‍ നിങ്ങളില്‍ നീക്ഷേപിച്ച എത്രജീവ്നെ നിങ്ങള്‍ നശിപ്പിച്ചു ?
ലോകത്തില്‍ മനുഷ്യജീവിതം സുഗമമാക്കുവാന്‍ പൂതിയ പുതിയ കണ്ടുപിടൂത്തങ്ങള്‍ നടത്താനുള്ള ശസ്ത്രജ്ഞന്മാര്‍ അതില്‍ ഉണ്ടായിരുന്നു . ലോകത്തെ നേരായ്യ മാര്‍ഗത്തില്‍ നയിക്കാനുള്ള നേതാക്ക്ന്മാര്‍ അതില്‍ ഉണ്ടായിരുന്നു. സഭയെ നയിക്കാനുള്ള പ്രഗല്ഭ്രായ അധ്യക്ഷന്മാര്‍ അതില്‍ ഉണ്ടായിരുന്നു.ജീവന്‍ രാക്ഷാ വിഭാഗത്തില്‍ പ്ര്രവര്ത്തിക്കേണ്ട ഡോക്ടര്മാര്‍ അതില്‍ ഉണ്ടായിരുന്നു..

ഇങ്ങനെ എന്‍റെ പദ്ധാതിയെ നിങ്ങള്‍ തകിടം മറിച്ചു .
വെറും മണ്ണായ നിര്‍ജീവ മനൂഷ്യരൂപത്തില്‍ ജീവന്‍ പകര്ന്നതു ഞാനാണു .ജീവന്‍റെഉടമസ്ഥന്‍ ഞാനാണു . നിന്നില്‍ ജീവന്‍ നിക്ഷേപിച്ചതും ഞാനല്ലേ ? നീ അതു നശിപ്പിച്ചു ???????

ഈ പുതുവര്ഷം നമുക്കു മാനസാന്തരത്തിലേക്കു കടന്നുവരാം !

ശുദ്ധതയുള്ള വ്യക്തിയായി രൂപ്പെടാം !

സംരക്ഷണ പരിച !!!

Image result for FAMILY LIFE

കുടുംബജീവിതത്തില്‍ ആപത്തുകളില്‍ നിന്നും കാക്കുന്ന പരിച !
മാതാപിതാക്കളുടെ കല്പനയും ഉപദേശവുമാകുന്ന പരിച ധരിക്കുക.
ജീവിതത്തില്‍ നേരിടുന്ന കഷ്ടതകളും ദുഖങ്ങളും ,കടക്കെണിയും ,പരാജയങ്ങളും ,കുടുംബത്തിലെ അസമാധാനവും , ദമ്പതികള്‍ പരസ്പരം വിദ്വേഷത്തിലും ,വിശ്വാസരാഹിത്യത്തിലും പെട്ടു നട്ടം തിരിയാതിരിക്കാന്‍,കുഞ്ഞുങ്ങള്‍ നേര്‍ വഴിയില്‍ വളര്ന്നു വരുവാന്‍ മാതാപിതാക്കളുടെ കല്പനകളും ഉപദേശവും അംഗീകരിക്കുക സ്വീകരിക്കുക

ദാമ്പത്യ വിശ്വസ്തത കാത്തു സൂക്ഷിക്കുക .

“ മകനെ നിന്‍റെ പിതാവിന്‍റെ കല്പന കാത്തുകൊള്ളുക.: മാതാവിന്‍റെ ഉപദേശം നിരസിക്കുകയും അരുതു . അവയെ നിന്‍റെ ഹ്രുദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക. അവ നിന്റെ കഴുത്തില്‍ ധരിക്കുക.
നടക്കുമ്പോള്‍ അവ നിന്നെ നയിക്കും
കിടക്കുമ്പോള്‍ അവ നിന്നെ കാത്തുകൊള്ളും.
ഉണരുമ്പോള്‍ നിന്നെ ഉപദേശിക്കും. എന്തെന്നാല്‍ കല്പന ദീപവും ഉപദേശം പ്രകാശവും ആണു. ശിക്ഷണത്തിന്‍റെ ശാസനകളാകട്ടെ ജീവന്‍റെ മര്‍ഗവും “ ( സുഭാ 6: 20 – 23 )

ചുരുക്കത്തില്‍ ദാമ്പത്യജീവിതത്തില്‍ ഇണയെ തളര്ത്തുകയല്ല വളര്ത്തുകയാണു ചെയ്യേണ്ടതു .പരസ്പരസ്നേഹത്തില്‍ അനുദിനം വളരണം .ഭാര്യയുടെ അടുത്തിരുന്നു സ്നേഹമസ്രുണമായ സംഭാഷണം നടത്തേണ്ട സമയത്തു അടുത്ത കൂട്ടുകാരനുമായി സംഭാഷണത്തില്‍ ഏര്പ്പെട്ടാല്‍, അവള്‍ക്കു ആശ്വാസവാക്കുകള്‍ പറഞ്ഞു അവളുടെ ദുഖം അകറ്റേണ്ടസമയത്തു കൂട്ടുകൂടി കൂട്ടുകാരെ സന്തോഷിപ്പിക്കാനാണു സമയം കണ്ടെത്തുന്നതെങ്കില്‍ അവള്‍ക്കുകൊടുക്കേണ്ട സംരക്ഷണത്തിനാണു കുറവു വരുന്നതു . അതും ദാമ്പത്യവിസ്വസ്തതക്കു ഭംഗം വരുത്തുകയാണു.
ഭര്ത്താവിനു കൊടുക്കേണ്ട ശൂസ്രൂഷകള്‍ മാറ്റിവെച്ചിട്ടു കൂട്ടുകാരികളുമൊത്തു ഇഷ്ടപ്പെട്ടവരുമായി കറങ്ങിയാല്‍ അതും ദാമ്പത്യ അവിശ്വസ്തതക്കുകാരണമാകാം .
കടമ മറന്നു ഇനിയും ദൈവീകകാര്യങ്ങളില്‍ ശ്രദ്ധിച്ചാലോ ?

അതും ദാമ്പത്യ വിശ്വസ്തതക്കു ഭംഗം ആകാം
ഉദാ. സുഖമില്ലാതെ കീടക്കുന്ന ഇണയെ ശ്രദ്ധിക്കാതെ ,പ്രഭാതത്തില്‍ ഒരു ചായയോ കാപ്പിയോ കൊടുക്കാതെ പ്രഭാതക്രിത്യനിര്വഹണത്തില്‍ ആവശ്യമായ സഹായം ചെയ്യാതെ ,തന്റെ സാന്നിധ്യം ആവശ്യമായിരുന്നിട്ടും അതു ശ്രദ്ധിക്കാതെ ബലിയില്‍ സംബന്ധിച്ചാല്‍പോലും അതു ദാമ്പാത്യവിശ്വസ്തതക്കു ഭംഗമാകാം ! അതു വലിയ ക്രിത്യവിലോപമാണു .
പ്രാര്ത്ഥനക്കു ഒന്നാം സ്ഥാനം കൊടുക്കാതെ സീരിയലോ സിനിമായോ ഒക്കെ കാണാന് സമയം ചിലവിടുന്നതും കുഞ്ഞുങ്ങള്‍ക്കു മാത്രുകാദോഷമായിത്തീരും അതും വിശ്വസ്തത നഷ്ടപ്പെടുത്തുന്നു. ഇതു കുടുംബജീവിതത്തിന്റെ അടിവേരു അറക്കും അങ്ങനെ കുടുംബം തകര്ച്ചയിലേക്കു നയിക്കപ്പെടും
ചുരുക്കത്തില്‍ ദാംമ്പത്യ വിശ്വസ്തതക്കു ഭംഗം വന്നാല്‍ , വ്രുദ്ധരായ മാതാപിതാക്കളെ അവഗണിച്ചാല്‍ , അവരുടെ ശാപം ഏറ്റാല്‍ , അതു കൂടുംബജീവിതത്തെ നരകതുല്ല്യമാക്കും ! തകര്‍ക്കും !

ഫലമോ ?

കുടുംബസമാധാനം നഷ്ടപ്പെടും !
കുഞ്ഞുങ്ങള്‍ വഴിതെറ്റിപോകും !
കാടക്കെണിയില്‍ വീഴാം !
ജോലി നഷ്ടപ്പെടാം
നിത്യചിലവ്വിനുപോലും ബ്ബുദ്ധിമുട്ടുണ്ടാകാം !
ജീവിതം അവസാനിപ്പിച്ചാലോ യെന്നു പോലും ചിന്തിച്ചെന്നു വരാം ! 

Thursday 5 January 2017

സങ്കേതവും അഭയവും !

ദൈവം ആദ്യത്തേതോ അവസാനത്തേതോ ?

സാധാരണ മനുഷ്യര്‍ സ്വന്തം കഴിവില്‍ അഭയം തേടുന്നു. തന്നെക്കൊണ്ടു എല്ലാം നേരേയാക്കാന്‍ സാധിക്കുമെന്നു വിശ്വസിക്കുന്നു പരിധിക്കുള്ളിലും പരിധിക്കു പുറത്തും കടന്നു വിജയീക്കാനായി എന്തും ചെയ്യാന്‍ മടിക്കുന്നില്ല .അവസാനം എല്ലാമാര്‍ഗവും അടഞ്ഞുകഴിയു മ്പോള്‍ ,ഇനിയും വിജയ സാധ്യതയില്ലെന്നു ഉറപ്പാകുമ്പോള്‍ മാത്രം ദൈവത്തിങ്കലേക്കു തീരിയുന്നവരും ഉണ്ടു.

ഒരു സംഭവകഥനോക്കാം .

അമേരിക്കയിലെ വാഷിങ്ങ്ടനിലുള്ള ഒരു പതിനേഴുവയസുകാരിയുടെ കഥ അവള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നതു ഒരു ബുക്കില്‍ വായിച്ചതു ഇപ്രകാരമാണു .
കയിറ്റും ,അവളുടെ അമ്മയും ഡാഡിയും ഉള്‍പ്പെടുന്ന ഒരു സന്തുഷ്ട കുടുംബം .ഒരിക്കല്‍ അവരൂടെ കുടുംബഫ്രണ്ടായ ഒരു വക്കീലുമായി അമ്മ പ്രണയത്തിലായി. അയാളെ കണ്ടില്ലെങ്കില്‍ കെയിറ്റിന്‍റെ അമ്മക്കു ഉറക്കം വരില്ലെന്നായി.

കയിറ്റിന്‍റെ പിതാവിനു അതു , തന്‍റെ ഭാര്യ തന്നെ വിട്ടു മറ്റൊരാളുടെ പുറകെ പോകുന്നതു , വലിയ ആഘാതമേല്പ്പിച്ചു .പക്ഷേ കാമുകനെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാകാഞ്ഞതുകൊണ്ടു ,ഭര്ത്താവു അവര്‍ക്കു വഴിമാറികൊടുത്തു.
ഇതേതുടര്ന്നാണു കയിറ്റും അമ്മയും തമ്മില്‍ വഴക്കുതുടങ്ങിയതു .മകള്‍ ഉച്ചത്തില്‍ അമ്മയുടെ നേരേ ആക്രോശിക്കും ,കലിതുള്ളികൊണ്ടു ചീത്തവിളിക്കും .അമ്മയും അതേ നാണയത്തില്‍ തിരിച്ചടിക്കും. തന്‍റെ കാമൂകനെ ഉപേക്ഷിക്കാന്‍ പറ്റില്ല്ലെന്നു തീര്ത്തുപറയും. അതുകേള്‍ക്കുമ്പോള്‍ ആകെ തളര്ന്നുപോകും .ചീത്തവിളിയും ആക്രോശവും ഒന്നും ഒരിക്കലും ഫലം കണ്ടില്ല. അമ്മയുട്ടെ വഴിതതറ്റിയുള്ള പോക്കില്‍ ആ മകള്‍ ഒത്തിരി സങ്കടപ്പെട്ടു എന്നാലും അമ്മയെ ഉപേക്ഷിച്ചൂപോകാന്‍ ആ മകള്‍ക്കു കഴിഞ്ഞില്ല.

എങ്ങനേയും അമ്മയെ രക്ഷിക്കണം .തല പുകഞ്ഞാലോചിച്ചു.ഒരു മാര്‍ഗവും തെളിഞ്ഞു വന്നില്ല. മ്മറ്റു വഴിയൊന്നും ഇല്ലെന്നുകണ്ടപ്പോള്‍ അവള്‍ പ്രാര്ത്ഥനയിലേക്കൂതിരിഞ്ഞൂ.

നാമും പലപ്പോഴും ഇങ്ങനെയല്ലേ ? എല്ലാ വഴികളും അടഞ്ഞുകഴിയുമ്പോള്‍ ദൈവത്തിങ്കലേക്കുതിരിയുന്നവരല്ലേ നമ്മളും ? അവസാനാമാണു ദൈവത്തോടു ചോദിക്കുന്നതെങ്കിലും ചോദിക്കുന്നതു ഉടനെ തന്നെ സാധിക്കണമെന്നു നമ്മുക്കു നിര്ബന്ധവും ഉണ്ടു . താമാസിച്ചാല്‍ ഹാ ഞാന്‍ നോക്കീട്ടു പറ്റിയില്ല പിന്നാ ദൈവം ? എന്നുചിന്തിക്കുകയോ ദൈവത്തെ വിട്ടു പോകയോ ചെയ്തെന്നും വരാം .
എന്നാല്‍ നമ്മില്‍ എത്രപേര്‍ക്കു ദൈവം ആദ്യം തന്നെ അഭയവും ,സങ്കേതവുമായിട്ടുണ്ടു ? നാം നമ്മേ സ്നേഹിക്കുന്നതിലും കൂടുതല്‍ ദൈവം നമ്മേസ്നേഹിക്കുന്നുവെന്നുള്ളതാണു സത്യം .നമ്മുടെ കടും പിടുത്തം മാറണം .അതായതൂ - I want what I want . ഞാന്‍ ചോദിക്കുന്നതും ഇഷ്ട്ടപ്പെടുന്നതും തന്നെ ലബിച്ചിരിക്കണം .അതു മാറി - I want what God wants . എനിക്കു വേണ്ടതു ദൈവത്തിനു വേണ്ടതു മാത്രം എന്ന ചിന്തയില്‍ നമുക്കു പ്രാര്ത്ഥിക്കാന്‍ കഴിയണം .
നമുക്കു വേണ്ടതു നമ്മുടെ നന്മക്കും ആത്മരക്ഷക്കുവേണ്ടതും മാത്രമെന്നു ദൈവത്തിനറിയാം .പക്ഷേ അതു നമുക്കറീയില്ല. നന്മകള്‍ കൊണ്ടു നമ്മേ സമ്പ്പന്നരാക്കാന്‍ അവിടുന്നു ഒരുക്കമാണു .അഹു സ്വീകരിക്കാന്‍ നമുക്കു കഴിയെണമെന്നുമാത്രം !

പലപ്പോഴും ദൈവം നമുക്കു ഒരു എമര്‍ജന്സി നമ്പര്‍ മാത്രമാണു അങ്ങനെ യാകരുതു. ദൈവം അവസാനത്തെ ഒരു പിടിവള്ളളയായി മാത്രം രൂപപ്പെടരുതു. എല്ലാകാര്യങ്ങളിലും നമ്മള്‍ ദൈവത്തില്‍ ആശ്രയിക്കുകതന്നെവേണം .

തന്‍റെ അമ്മയും ഡാഡിയും വീണ്ടും ഒന്നിക്കുന്നതിനു കെയിറ്റു ഉള്ളുരൂകീ പ്രാര്ത്ഥന തുടങ്ങി. അവള്‍ പ്രാര്ത്ഥന തുടങ്ങിയപ്പോള്‍ അല്‍ഭുതമൊന്നും സംഭവിച്ചില്ല.പക്ഷേ അവളില്‍ വലിയമാറ്റങ്ങള്‍ സംഭവിച്ചു.എന്നും അമ്മയുമായി വഴക്കിട്ടിരുന്ന അവളില്‍ വഴക്കിനു പകരം അമ്മയോടുകൂടുതല്‍ സഹാനുഭൂതിയാണു ഉണ്ടായതു. അമ്മയോടുള്ള അവളുടെ പ്രുമാഅറ്റത്തില്‍ വ്യത്യാസം വന്നപ്പോള്‍ അമ്മയിലും മാറ്റങ്ങള്‍ വന്നു. കാമുകന്‍റെ പുറകേ നടക്കുന്നതിനു പകരം അയാളെ ഒഴിവാക്കാന്‍ ശ്രമമുണ്ടായി. മാത്രമല്ല ഭര്ത്താവുമായി ബന്ധപ്പെടാന്‍ ശ്രാമം ആരംഭിക്കുകയും ചെയ്തു ..

അവള്‍ തന്നെപറഞ്ഞതു അമ്മയും ഡാഡിയും വീണ്ടും ബന്ധപ്പെടാന്‍ തുടങ്ങി പക്ഷേ പ്ഴയതുപോലെ മംഗളകരമല്ല. അതു എന്നെദുഖിപ്പിക്കുന്നു. പക്ഷേ സന്തോഷകരമായ ഒരു ക്കാര്യമുണ്ടു. ദൈവത്തിനു നമ്മുടെ കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നു നേരിട്ടു ഞാന്‍ മനസിലാക്കി. അതുകൊണ്ടു ഇനിയും ഒരിക്കലും ഞാന്‍ ഒറ്റപ്പെട്ടതായി എനിക്കു തോന്നുകില്ല.

കെയിറ്റു ദൈവത്തൊങ്കലേക്കുതിരീഞ്ഞപ്പോള്‍ അവിടുത്തെ സാന്നിദ്ധ്യവും സഹായവും അവള്‍ക്കു അനുഭവമായി !


ജീവിതത്തിലെ എല്ലാനിമിഷവും നമുക്കു ദൈവത്തിങ്കലേക്കുതിരിയാം ! അവിടുന്നു നമ്മുടെ ജീവിതത്തിലെ അവസാന അഭയമാകരുതു .പ്രഥമ അഭയം തന്നെയാകട്ടേ ! ആമ്മീന്‍ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...