Tuesday, 31 January 2017

കൂദാശകള്‍

കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു . കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു.

ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്ക ണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 ) അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു.

 മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .

പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല.

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )

കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യവംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ളവരവും ,മഹാപുരോഹിതനു കൂദാശകള്‍ എല്ലാം ആത്മാവിനും ശരീരത്തിനും ആവ്ശ്യമാണു. അതുകൊണ്ടാണു സഭയില്‍ യേശു കൂദാശകള്‍ സ്ഥാപിച്ചതു. അതിനാലാണു കുര്‍ബാനയില്ലാതെ സഭയില്ല. സഭയില്ലാതെ കുര്‍ബാനയുമില്ലെന്നു പറയുന്നതു .

കൂദാശകള്‍ സഭയിലാണു ആവശ്യ്ം .ഇതു യേശുവിന്‍റെ രണ്ടാം വരവുവരെ തുടര്ന്നുകൊണ്ടു പോകേണ്ടതാണു. ലോകാവസാനം വരേയും ഞാന്‍ നിംഗളോടുകൂടെ യുണ്ടെന്നു യേശു തന്നെ നമുക്കു വാക്കുതന്നിട്ടുണ്ടൂ . അതുപോലെ നിങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ശത്രു പ്രകാശപൂര്ണനായ മാലാഖയുടെ വേഷം ധരിച്ചു വന്നു നിങ്ങളെചിതറിക്കുമെന്നും പറഞ്ഞിട്ടുണ്ടൂ .അതിനാല്‍  സഭയെ അനുസരിക്കനമെന്നും " സഭയെ അനുസരിക്കാത്തവന്‍ നിനക്കു പുറജാതിക്കാരനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെയെന്നും " ( മത്താ.18:17 )

അവിടുന്നു പറയുന്നതു സഭയുടെ പ്രാധാന്യത്തെ കാണിക്കാനാണു. സഭക്കുവലിയ അധികാരങ്ങളും അവിടുന്നു നല്കുന്നുണ്ടു .അതു അപ്പസ്തോലിക പിന്തുടര്‍ച്ചയുള്ള സഭക്കുമാത്രം ഉള്ളതാണു. മനുഷ്യ സ്ഥാപിത സഭയില്‍ ഈ സ്വര്‍ഗീയധികാരം ഇല്ല. അധികാരം നല്കാന്‍ യേശുവിനു മാത്രമേ സാധിക്കൂ. കാരണം യേശു മാത്രമാണു പിതാവില്‍ നിന്നും വന്നതു .

യേശുവു പിതാവും മാത്രമാണു ഒന്നായിരിക്കുന്നതു. അവര്‍ ഒന്നായിരിക്കുന്നതുപോലെ അഭിപ്രായവും ഒന്നുതന്നെ !സഭയും യേശുവും ഒന്നാണു . ഉടലും ശരീരവുമാണു .അധവാ മനവാളനും മണവാട്ടിയുമാണു .അതുകാണിക്കാനാണു ദൈവവും ദൈവജനവും ദാമ്പത്യബന്ധത്തില്‍ ഒന്നാണെന്നുപറയുന്നതും .പുത്രന്‍റെ മണവാട്ടിയായ സഭ യേശുവിന്രെ രണ്ടാം വരവില്‍ സ്വ്ര്‍ഗത്തിലേക്കു എടുക്കപ്പെടും അവിടെയാണു അവളുടെ മണവാളന്‍റെ കൂടെ വിരുന്നു ആഘോഷിക്കുക.

ചുരുക്കത്തില്‍ യേശു തന്‍റെ മണവാട്ടിയുടെ ഇഹലോകജീവിതത്തില്‍ വളര്‍ച്ചക്കു ആവശ്യമായതെല്ലാം ഒരുക്കിവെച്ചു. അവളുടെ ശരീരത്തിനും ആത്മാവിനും ആവശ്യമുള്ളതെല്ലാം . അവശ്യമില്ലാത്തതായി ഒന്നുമില്ല. മാറ്റിവെയ്ക്കാനായി ഒന്നുമില്ല

അതുപോലെ കെട്ടാനും അഴിക്കാന്മുള്ള അധികാരവും അവിടുന്നു തന്‍റെ സഭക്കു നല്കി. " സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,നിങ്ങള്‍  ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും,നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വ്ര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും " (മത്താ,18:18 )
കൂദാശകളെക്കുറിച്ചാണെല്ലോ പറഞ്ഞുവന്നതു .

ചിലകാര്യങ്ങള്‍ നാം മനസിലാക്കിയിരിക്കണം .എല്ലാകൂദാശയും എല്ലാവരും സ്വീകരിക്കുന്നില്ല ഉദാ.വിവാഹം എല്ലാവര്‍ക്കുമില്ല. പട്ടം എല്ലാവര്‍ക്കും ഇല്ല.
അതുപോലെ ആവര്ത്തിക്കപ്പെടാന്‍ സാധിക്കാത്ത കൂദാശകള്‍ ഉണ്ടു കാരണം അതു ആത്മാവില്‍ മുദ്രകുത്തപ്പെടുന്നവയാണു. അതു ഒരിക്കലും വീണ്ടും സ്വീകരിക്കില്ല. ( ആവര്ത്തിക്കപ്പെടില്ല. )

1) മാമോദീസാ
2) സ്ഥൈര്യലേപനം ( മൂറോന്‍ )
3) പട്ടം

ഇവമൂന്നും ഒരിക്കലും ആവര്ത്തിക്കപ്പെടില്ല ആദ്യം തന്നെ അവ ആത്മാവില്‍ മുദ്ര കുത്തിക്കഴിഞ്ഞു .അതിനാലാണു ഇവയെ    ആത്മാവില്‍ മുദ്ര പതിപ്പിക്കുന്ന കൂദാശകള്‍ എന്നു പറയുന്നതു . ഇതില്‍ പട്ടത്തെ ക്കുറിച്ചു മാത്രം അല്പ്ം ചിന്തിക്കാം .പ്രതേകിച്ചു വരങ്ങളെക്കുറിച്ചു ചിന്തിക്കാം .
( മലങ്കര കുര്‍ബാന തീര്ത്ഥാടകസഭയില്‍  എന്ന പുസ്തകത്തില്‍ പറയുന്നകാര്യങ്ങളാണു താഴെകൊടുക്കുക )

പട്ടത്വ വരങ്ങള്‍

ദാനങ്ങളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും ആത്മാവു ഒന്നു തന്നെ.  ശൂസ്രൂഷകളില്‍ വൈവിധ്യം ഉണ്ടെങ്ങ്കിലും കര്‍ത്താവു ഒന്നു തന്നെ      (1കോറി 12:4 ) അതുപോലെ പട്ടത്വവരങ്ങള്‍ പലതാണെങ്ങ്കിലും അവയെ പ്രദാനം ചെയ്യുന്നപരിശുദ്ധാത്മാവു ഒന്നുമാത്രമാണു പട്ടത്വവരങ്ങള്‍  മൂന്നാകുന്നു

1) മഹാപുരൊഹിതന്‍
2) പുരൊഹിതന്‍
3) ശമ്മാശ്ശന്‍

ഇപ്രകാരം പട്ടത്വവരങ്ങള്‍ മുന്നായിവിഭവിക്കാന്‍ കാരണമുണ്ടു
ആദ്യപാപം മൂലം നഷ്ടപ്പെട്ടുപോയ ദൈവസാദ്രിശ്യത്തിലേക്കു മനുഷ്യ വംശത്തെ തിരിച്ചുകൊണ്ടുവന്നു ദൈവതേജസില്‍ സംബന്ധിക്കേണ്ടതിനു മൂന്നുപ്രധാന സംഗതികളാണു ആവശ്യം

1)  വെടിപ്പാക്കുക
2) പ്രകാശിപ്പിക്കുക
3)  പുര്‍ണമാക്കുക

ശെമ്മാശ്ശനു വെടിപ്പാക്കാനുള്ളവരവും പുരോഹിതനു പ്രകാശിപ്പിക്കാനുള്ള വരവും ,മഹാപുരോഹിതനു പൂര്‍ണമാക്കാനുള്ള വരവുമാണു  ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീക സഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല ര്‍ണമാക്കാനുള്ളവരവുമാണു ലഭിച്ചിരിക്കുന്നത്.

സ്വര്‍ഗ്ഗീയശൂസ്രൂഷയില്‍   9 വ്രുന്ദം മാലാഖമാരുള്ളതുപോലെ ഭൌമീകസഭയിലെ ശുസ്രൂഷയില്‍ വൈദികസ്ഥാനികള്‍ 9 വ്രുന്ദങ്ങളാണു. മാലാഖാമാരില്‍ മൂന്നു പദവികള്‍ ഉള്ളതുപോലെ പട്ടത്വ പദവികളും മൂന്നാണു.

ഇതൊന്നും പെന്തക്കോസ്തുകാര്‍ക്കുവേണ്ടിയല്ല .അവര്‍ കയറി വികലമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്നില്ല 

Sunday, 29 January 2017

വിഗ്രഹമാണെന്നും പറഞ്ഞു വീട്ടുപകരണങ്ങള്‍ കത്തിച്ച മഹാന്‍ !

ഈ വിഗ്രഹങ്ങളെ കത്തിക്കുന്ന സഹോദരന്മാര്‍ ഒന്നു നില്ക്കണേ !

നിങ്ങള്‍  വിഗ്രഹാരാധനയെന്തെന്നോ വിഗ്രഹം എന്തെന്നോ അറിയാതെ മനുഷ്യനെ പൊട്ടുകളിപ്പിക്കുകയാണെന്നു മനസിലാക്കിയാലും !

താഴെ പറയുന്ന കാര്യങ്ങള്‍ മനസിരുത്തി വായിച്ചു പഠിക്കാന്‍ ശ്രമിക്കുക !

" കര്ത്താവു മോശയോടു അരുളിചെയ്തു. യൂദാഗോത്രത്തില്പെട്ട ഹൂറിന്‍റെ പുത്രനായ ഊറിയുടെ മകന്‍ ബസാലേലിനെ ഞാന്‍ പ്രത്യേകം തിരഞ്ഞെടുത്തിരിക്കുന്നു. ഞാന്‍ അവനില്‍ ദൈവീകചൈതന്യം നിറച്ചിരിക്കുന്നു.സാമര്ത്ഥ്യവും ബുദ്ധിശക്തിയും ,വിജ്ഞാനവും എല്ലാത്തരം ശില്പവേലകളിലുള്ള വൈദഗ്ദ്ധ്യവും അവനു ഞാന്‍ നല്കിയിരിക്കുന്നു. കലാരൂപങ്ങള്‍ ആസൂത്രണം ചെയ്യുക സ്വര്ണം ,വെള്ളി ,ഓടു എന്നിവകൊണ്ടു പണിയുക. പതിക്കാനുള്ല രക്നങ്ങള്‍ ചെത്തിമിനുക്കുക. തടിയില്‍ കൊത്തുപണിചെയ്യുക.എന്നിങ്ങനെ എല്ലാത്തരം ശില്പവേലകള്‍ക്കുംവേണ്ടി യാണിതു ." ( പുറ.31:3 - 5 )

ഇതെല്ലാം ചെയാനുള്ള ദൈവീകചൈതന്യം ദൈവം തന്നെ കൊടുത്തു .
തനിക്കു വസിക്കാന്‍ ഒരു വിശുദ്ധ  കൂടാരവും ( പുറ.25:8 ) താന്‍ തന്‍റെ ജനത്തിനു നല്കുന്ന ഉടമ്പടി പത്രിക വയ്ക്കുവാന്‍ ഒരു സാക്ഷ്യപേടകവും നിര്മ്മിക്കുവാന്‍ ( പുറ. 25: 10 - 22 ) മോശയോടു ആവശ്യ്പ്പെട്ടതിനു ശേഷം ദൈവം പറഞ്ഞു " ശുദ്ധിചെയ്ത സ്വ്ര്ണം കൊണ്ടു ഒരു  ക്രുപാസനം  നിര്മ്മിക്കനം .ക്രുപാസനത്തിന്‍റെ രണ്ടു അറ്റത്തുമായി അടിച്ചു പരത്തിയ സ്വര്ണം കൊണ്ടു രണ്ടു കെരൂബുകളെ നിര്മ്മിക്കണം .. കെരൂബുകളുടെ നടുവില്‍ നിന്നുകൊണ്ടൂ ഞാന്‍ നിന്നോടു  സംസാരിക്കും. ( പുറ.25: 17 - 22 )

താഴെ പ്പറയുന്നതു അല്പം ശ്രദ്ധിച്ചു വായിക്കുക .

ദൈവം ബസാലേലിനും മറ്റും ശില്പകലാവൈദഗ്ധ്യം നല്കിയതു തന്‍റെ ബഹുമാനത്തിനും സ്തുതിക്കുമായി ശില്പങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു എന്നാല്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി കരുതി ,(ആവര്ത്തിക്കുന്നു ദൈവമായിക്കരുതിയെന്നുള്ളതു അടിവരയിട്ടുമനസിലാക്കണം. ) കുമ്പിട്ടാരാധിക്കരുതെന്നു നിയമാവര്ത്തന പുസ്തകത്തില്‍ അവ്ടുന്നു പറയുന്നുണ്ടു (നി.ആ. 5: 6 - 9 ) പുറപ്പാ.20:3 - 5 ലും ഇതു വ്യ്ക്തമാകി .എന്താ കാരണമെന്നു അറിയാമോ ? കാളക്കുട്ടിയെ ഉണ്ടാക്കി ഇതാണു ഞങ്ങളെ ഈജിപ്തില്‍ നിന്നുംകൊണ്ടുവന്ന കര്ത്താവെന്നും പറഞ്ഞു അതിനെ ആരാധിച്ചതു ഓര്‍ക്കുമല്ലോ ?
കത്തോലിക്കാസഭയില്‍ ചിലറീത്തുകളില്‍ പ്രതിമയുണ്ടാക്കുന്നതു അതിനെ ആരാധിക്കാനല്ലെന്നു മനസിലാക്കുക. സഭയില്‍ എല്ലാം വചനാധിഷ്ടിതം മാത്രമാണു ചെയ്യുക.

ദൈവസ്തുതിക്കും അവിടുത്തെ ബഹുമാനത്തിനുമായി പ്രതിമകള്‍ ഉണ്ടാക്കുന്നതു ദൈവവചനപ്രകാരം നിഷിദ്ധമായിരുന്നെങ്കില്‍ മരുഭൂമിയില്‍ വെച്ചു മോശ പിത്തളസര്‍പ്പത്തിന്‍റെ പ്രതിമയുണ്ടാക്കി അതിന്‍റെ ദര്‍ശനം വഴി ഇസ്രായേല്‍ ജനതയെ സര്‍പ്പദംശനത്തില്‍ നിന്നും രക്ഷപെടുത്തുകില്ലായിരുന്നു. ( സംഖ്യ 21:8 - 9 )

ദൈവം പ്രതിമാ നിര്മ്മാണം നിരോധിച്ചിരുന്നെങ്കില്‍ സോളമന്‍ നിര്മ്മിച്ച ദൈവാലയത്തില്‍ പ്രതിമകളും കൊത്തു പണികളും ഉണ്ടാകുമായിരുന്നോ ?
ദൈവാലയത്തിലെ " പീഠത്തിന്‍റെ പലകകളില്‍    സിംഹം ,കാള കെരൂബു,എന്നിവയുടെ രൂപങ്ങള്‍  കൊത്തിയുണ്ടാക്കി , ചട്ടത്തില്‍ താഴെയും മുകളിലും സിംഹം ,കാള പുഷ്പം ,എന്നിവ കൊത്തി വെച്ചു " എന്നാണെല്ലോ നാം വായിക്കുന്നതു .( 1രാജാ.7:29 )

ചുരുക്കത്തില്‍ നാം മനസിലാക്കേണ്ടതു . പ്രതിമാനിര്മ്മാണമല്ല,പ്രത്യുത വിഗ്രഹങ്ങള്‍ ഉണ്ടാക്കി അവയെ ദൈവമായി ആരാധിക്കുന്നതിനെയാണു വിശുദ്ധ ഗ്രന്ഥം വിലക്കിയിരിക്കുന്നതു.

ഇനിയും ഞ്ജാനത്തിന്‍റെ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതു നോക്കാം.
" നിയമത്തിലെ അനുശാസനങ്ങള്‍ ഓര്മ്മിപ്പിക്കാന്‍ അവര്‍ക്കു രക്ഷയുടെ അടയാളം നല്കി. അതിലേക്കു നോക്കിയവര്‍ രക്ഷപെട്ടു. (ജ്ഞാനം16:6-7 ) അതായതു മോശ ഉണ്ടാക്കിയ പിച്ചള സര്‍പ്പം അടയാളം അധവാ അനുസ്മരണം ആയിരുന്നു.

ചുരുക്കത്തില്‍ വിശുദ്ധരുടെ പ്രതിമകള്‍ ഉണ്ടാക്കി അവയെ ബഹുമാനിക്കുമ്പോള്‍  ആ വിശുദ്ധരുടെ വിശുദ്ധജീവിതം നാം ഒര്മ്മിക്കുകയും അവരുടെ ജീവിതം മാത്രുകയാക്കുകയും അവരുടെ സ്വ്ര്‍ഗീയ മാധ്യസ്ഥം നാം തേടുകയുമാണു ചെയ്യുന്നതു .
ഇതുമനസിലാക്കാതെ വെറുതെ ആളുകളെ കുരങ്ങു കളിപ്പിക്കുന്നു.
( കടപ്പാടു വചനാധിഷ്ടിത കത്തോലിക്കാ വിശ്വാസം )

Saturday, 28 January 2017

ഏകയിടയനും ഏകതൊഴുത്തും ! നല്ലിടയനില്‍ പൂര്ണം !

" ഞാനാണു വാതില്‍ എന്നിലൂടെ പ്രവേശിക്കുന്നവന്‍ രക്ഷപ്രാപിക്കും. അവന്‍ അകത്തുവരികയും പുറത്തുപോകുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യും. മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളന്‍ വരുന്നതു,ഞാന്‍ വന്നിരിക്കുന്നതു അവര്‍ക്കു ജീവന്‍ ഉണ്ടാകാനും അതു സമര്‍ദ്ധമായുണ്ടാകാനുമാണു. ഞാന്‍ നല്ല ഇടയനാണു .നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു. (യോഹ. 10:9 - 11 )
നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുമ്പോള്‍ കള്ള ഇടയന്മാര്‍ ആടുകളെക്കൊണ്ടൂ ജീവിക്കുന്നു. നല്ല ഇടയന്‍ യേശുവാണു. കള്ളഇടയന്‍ വ്യാജപ്രവാചകന്മാരാണു. നല്ലഇടയന്‍റേതു " ഒരു ഇടയനും ഒരു തൊഴുത്തുമാണു " വ്യാജന്മാരും കള്ളന്മാരു ആടുകളെ ചിതറിച്ചു " പല ഇടയന്മാരും പലതൊഴുത്തും " രൂപപ്പെടുത്തുന്നു.
യേശുവും പിതാവും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നല്ല ഇടയനും (യേശുവും ) ആടുകളും സ്നേഹത്തില്‍ ഒന്നാണു.
യേശുവിന്‍റെ വാക്കുകേട്ടു വിശ്വസിച്ചയഹൂദരും ,അപ്പസ്തോലന്മാരുടെ വാക്കു കേട്ടുവിശ്വസിച്ച വിജാതീയരും ചേര്ന്ന ഏകതൊഴുത്താണു യേശുവിന്‍റേതു. യേശുവും യേശഉവിന്‍റെ പിന്‍ ഗാമികളായ അപ്പസ്തോലന്മാരുമാണു യേശുവിന്‍റെ തൊഴുത്തിനെ നയിക്കുന്നതു. അപ്പസ്തോലികപിന്തുടര്‍ച്ചയില്ലാത്ത കള്ളപ്രവാചകന്മാര്‍ ആടുകളെ ചിതറിക്കയും ആടുകളെ കൊണ്ടു ജീവിക്കയും ചെയ്യുന്നു. .അവര്‍ മേദസ് ഭക്ഷിക്കുകയും, രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയൂം കൊഴുത്തതിനെ കൊല്ലുകയും ചെയ്യും.
" നിംഗള്‍ മേദസ് ഭക്ഷിക്കുകയും രോമം കൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍ നിംഗള്‍ ആടുകളെ പോറ്റുന്നില്ല. ദുര്‍ബലമായതിനു നിംഗള്‍ ശക്തികൊടുത്തില്ല. മുറിവേറ്റതിനെ വെച്ചുകെട്ടിയില്ല. വഴിതേറ്റിയതിനെ തിരികെ കൊണ്ടുവരികയോ കാണായായതിനെ തേടുകയോ ചെയ്തില്ല. മറിച്ചു കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി " (എസക്കി. .34:3-4 )

കര്ത്താവു പറയുന്നു. ഞാനാണു നല്ല ഇടയന്‍ ." ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കും. ഞാന്‍ അവക്കു വിശ്രമസ്ഥലം നല്കും. നഷ്ടപ്പെട്ടതിനെ ഞാന്‍ അന്വേഷിക്കും. വഴിതെറ്റിപോയതിനെ ഞാന്‍ തിരികെ കൊണ്ടുവരും.മുറിവേറ്റതിനെ ഞാന്‍ വെച്ചുകെട്ടും. ബലഹീനമായതിനെ ഞാന്‍ ശക്തിപ്പെടുത്തും. കൊഴുത്തതിനേയും ശക്തിയുള്ളതിനേയും ഞാന്‍ സമ്രക്ഷിക്കും. നീതിപൂര്വം ഞാന്‍ അവയെ പോറ്റും " ( എസക്കി. 34 : 15 - 16 )
നല്ല ഇടയന്‍
ഹരിതമായ മേച്ചില്‍ സ്ഥലത്തേക്കു നയിക്കും പ്രശാന്തമായ ജലാശയത്തിലേക്കു നയിക്കും. ( സങ്കീ. 23 ) സ്വന്ത ജീവന്‍ നല്കി ആടുകളെ സ്നേഹിക്കും. നഷ്ടപ്പെട്ടതിനെ കണ്ടെത്തുവോളം അന്വേഷിച്ചുപോകും (യോഹ.10:28 ) ആടുകളെ പേരുചൊല്ലിവിളിക്കും.( യോഹ.10 : 3 ) ആടുകളുടെ മുന്‍പേ നടക്കും .( യോഹ. 10 : 4 )
ഇടയന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ഇടയനെ അനുഗമിക്കുന്നു. യേശുവിന്‍റെ സ്വരം തിരിച്ചറിയാന്‍ നമുക്കു കഴിയണം .
" അവന്‍റെ സ്വരം തിരിച്ചറിയുന്നതുകൊണ്ടു ആടുകള്‍ അവനെ അനുഗമിക്കുന്നു. " ( യോഹ. 10 :4 )
കള്ളപ്രവാചകന്മാഉടെ പുറകേ പോകുന്നവര്‍ .
ഇടയന്‍റെ സ്വരം തിരിച്ചറിയാത്തവര്‍ ആരു വിളിച്ചാലും പുറകേ പോകും. ചതിയില്‍ പ്പേടുകയും ചെയ്യും. നാഥനില്ലാത്ത ആടുക്ളേയും നാം നോക്കണം . അവരെ നയിക്കാനായി നല്ല മാത്രുകകാട്ടികൊടുക്കാനുള്ള ചുമതലയും നമ്മുടേതാണു .സുവിശേഷം പ്രഘോഷിച്ചതുകൊണ്ടു അതു സാധിക്കില്ല.
സുവിശേഷം ജീവിച്ചാല്‍ അതില്ക്കൂടി ആളുകളെ ആകര്ഷിക്കാം. അതിനാലാണു യേശു പറഞ്ഞു " ഈ തൊഴുത്തില്‍ പെടാത്ത മറ്റാടുകളും എനിക്കുണ്ടു അവയെ ക്കൂടെ കൊണ്ടുവരേണ്ടിയിരിക്കുന്നു. " (യോഹ.10:16 ) ഈ ഉത്തരവാദിത്വവും നമുക്കുണ്ടു .നമ്മില്ക്കൂടി മാത്രമേ യേശു പറഞ്ഞ ഈ കാര്യം സാധ്യമാകൂ .
അതിനാല്‍ സുവിശേഷപ്രഘോഷണത്തേക്കാള്‍ ഊന്നല്‍ കൊടുക്കേണ്ടതു സുവിശേഷം ജീവിക്കുന്നതിലാണു .

Wednesday, 25 January 2017

ഭാര്യ ഭര്ത്ത്രു സ്നേഹം !

ഭര്‍ത്താക്കന്മാരേ , ക്രിസ്തു സഭയെ സ്നേഹിക്കുകയും അവളെ വിശുദ്ധീകരിക്കാന്‍ വേണ്ടി തന്നെതന്നെ സമര്‍പ്പിക്കുകയും ചെയ്യ്തതുപോലെ നിങ്ങള്‍ ഭാര്യമാരെ സ്സ്നേഹീക്കണം " ( എഫേ,5 : 25 ) സഹോദരസ്നേഹവും ദൈവസ്നേഹവും (ഫാദര്‍ മില്‍ടന്‍ ജോര്‍ജ് തര്‍ജിമചെയ്ത സണ്ഡേ മെസേജിനോടു കടപ്പാടു) സഹോദരസ്നേഹവും ദൈവസ്നേഹവും …. by Jesus - My Great Master · November 4, 2012 സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ് നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന്‍ ഈശോയോടു ചോദിച്ചു . കല്‍പ്പനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല..

Image result for husband and wife love വചനം പറയുന്നു, സ്നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍ ആഗ്രഹിക്കുകയില്ല , നീ നിനക്ക് തന്നെ കുറവ് വരുത്തുകയില്ല, നിനക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അളവായിരിക്കണം, മറ്റുള്ളവരോടുള്ള നിന്റെ സ്നേഹത്തിന്റെ അളവും. ആരാണ് അയല്‍ക്കാരന്‍ എന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ സഹായം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ അയല്‍ക്കാരനാണ്.. ഈ അയല്‍ക്കാരന്‍ അടുത്താകം അകലെയുമാകാം സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള്‍ മാറരുത്. സ്വയം സ്നേഹിക്കാത്തവന് അപരനെ സ്നേഹിക്കാനവില്ല, അപരനെ സ്നേഹിക്കാനാവാത്തവന് ആ പരനെ (ദൈവത്തെ ) സ്നേഹിക്കനാവില്ല.. അതുകൊണ്ട് തന്നെയാണ് വചനം നമ്മെ പഠിപ്പിക്കുന്നത്‌ കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന്. ഇന്ന് മനുഷ്യന്‍ നിറം, പണം, സ്ഥാനമാനംഇവയൊക്കെ കണ്ടു സ്നേഹിക്കുന്ന കാലമാണ്. ഇവയൊന്നും ഇല്ലാത്തതിന്റെ പേരില്‍ അനേകരെ നമ്മുടെ സഹോദര സൌഹൃദ വലയത്തില്‍ നിന്നും നമ്മള്‍ മാറ്റി നിര്‍ത്തിയിട്ടുണ്ടാകം. മറ്റുള്ളവരിലെ കുറവുകള്‍ കാരണം നീ അവരെ അംഗീകരിക്കതിരിക്കുന്നു വെങ്കില്‍ അടിസ്ഥാനപരമായി നീ നിന്നെ തന്നെഅംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അപരനെ അവന്റെ നിറത്തോടും കുറവോടും പരിമിതികളോടും കൂടെ സ്വീകരിക്കുവാന്‍ മടിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ തന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് ചുരുക്കും. നിയമങ്ങളുടെ പൂര്‍ത്തീകരണം സ്നേഹമാണെങ്കില്‍ അത് , ഇന്ന് , നമ്മില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. ആദ്യം സ്വയം അംഗീകരിക്കുക..സ്വന്തം കഴിവുകളോടും കുറവുകളോടും കൂടെ. എന്നാല്‍ മാത്രമേ അപരനെയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ.. കുറവുകളുള്ള നമ്മെ ദൈവം ഉള്‍ക്കൊണ്ടെങ്കില്‍, എന്ത്കൊണ്ട് കുറവുകള്‍ ഉള്ള മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. എന്നിലെ സ്നേഹത്തിന്റെ നിറവിലാണ് അപരനെ സഹോദരനായി കാണുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. സ്വയം സ്നേഹം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവസേന്ഹത്തിലാണ്.. ദൈവസ്നേഹത്തിന്റെ അനുഭവത്തില്‍ മാത്രമേ എനിക്ക് എന്റെ ജീവിതത്തിന്റെ എന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം മനസിലാകുകയുള്ളു. എന്റെ ജീവിതത്തിന്റെ അര്‍ത്ഥം പുരോഗമിക്കുന്നത് അപരനോടുള്ള എന്റെ സ്നേഹത്തിലും, അര്‍ത്ഥം പൂര്‍ണമാകുന്നത് ദൈവസ്നേഹത്തിലുമാണ്. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനും സാധിക്കുന്നില്ലെങ്കില്‍, അറിയുക, എവിടെയോ നമ്മള്‍ നമ്മളെ തന്നെ മനസിലാക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച് നീ ഭൂമിയിലാണ്… നിന്നെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്.. വിദേശത്തുള്ള എല്ലാ സഹോദരങ്ങളെയും ഞായറാഴ്ചത്തെ വിശുദ്ധ ബലിയില്‍ ഓര്‍ക്കുന്നു, പ്രാര്‍ത്ഥിക്കുന്നു… ഇതില്‍ നിന്നും നമുക്കു.സഹോദര്രസ്നേഹത്തില്കടിയാണു നാം ദൈവസ്നേഹത്തിലേക്ക് ഉയരേണ്ടതെന്നു മനസിലാക്കാമെല്ലോ ? അതുപോലെ ഭര്ത്താക്ക്ന്മാര്‍ സ്വന്തം ശരീരത്തെ എന്നപോലെ ഭാര്യയെ സ്നേഹിക്കണം .. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെതന്ന്നെയാണു സ്നേഹിക്കുന്ന്നതു .(എഫേ.5 :28 ) ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു സഹോദരസ്നേഹത്തില്‍ വളരാം

Tuesday, 24 January 2017

ആരാണു രക്ഷിക്കപ്പെട്ടവര്‍ ? ആരാണു വിശുദ്ധര്‍ ?

കേരളത്തില്‍ നിന്നും വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവര്‍ അല്ഫോന്സാമ്മയും,ചാവറകുറിയാക്കോസ് ഏലിയാസച്ചനും ,എവുപ്രാസിയാമ്മയും മാത്രമാണൊ ? എല്ലാവരും വിശുദ്ധിയിലേക്കാണു വിളിക്കപ്പെട്ടിരിക്കുന്നതു !!! എല്ലാവര്‍ക്കും അല്ഫോന്സാമ്മയെ പ്പോലെ വലിയ സഹനങ്ങളോ ? ഒരിക്കലുമല്ല . സഹനത്തിന്‍റെ വലിപ്പചെറിപ്പമല്ല അതു എന്തു മനോഭാവത്തില്‍ സ്വീകരിച്ചു അഥവാ സഹിച്ചു എന്നതിലാണു . കുടുംബത്തില്‍ വലിയ ഒരു വിരുന്തു ഒരുക്കാനായി എല്ലാവരും സഹകരിച്ചു ചെയ്യുന്നു. ചിലര്‍ അടുപ്പുകൂട്ടുന്നു. ചിലര്‍ വിറകു കീറുന്നു. ചിലര്‍ ചെമ്പു കഴുകുന്നു. ചിലര്‍ വെള്ളം കോരുന്നു. ചിലര്‍ അരികഴുകി ഇടുന്നു. ചിലര്‍ ഇറച്ചിയരിയുന്നു. ചിലര്‍ പച്ചക്കറി അരിയുന്നു. ചിലര്‍ ആവശ്യ്മുള്ള മസാല തയ്യറാക്കുന്നു. ചിലര്‍ മേല്നൊട്ടം വഹിക്കുന്നു. ചെറുതും വലുതുമായ ജോലികളാണു .അതു ഏകോപിപ്പിച്ചുകഴിയുമ്പോള്‍ സദ്യ തയാര്‍ !!! സ്വ്ര്‍ഗത്തിലെ മണവറയിലെ സദ്യയില്‍ പങ്കുചേരാന്‍ വിളിക്കപ്പെട്ടവരും യേശുവിന്‍റെ സഹനത്തില്‍ പങ്കുചേരേണ്ടവരാണു. ഓരോരുത്തര്‍ക്കും വിവിധരീതിയിലുള്ള സഹനമായിരിക്കും .അതു ഏതു മനോഭാവത്തില്‍ സ്വീകരിച്ചു എന്നതിലാണു വിജയം !! അതിനു നമുക്കു മാതാവിനേയും ,പരിശുദ്ധന്മാരേയും ഒക്കെ മാത്രുകയായി സ്വീകരിക്കാം .അവരുടെ മനോഭാവം സ്വീകരിക്കാം അപ്പോഴും ലക്ഷ്യം യേശു മാത്രം ! ആരെയൊക്കെ സ്വീകരിക്കണം ?ആരുടെയൊക്കെ മാത്രുകസ്വീകരിക്കണം ? അതു വ്യ്ക്തിപരമാണു .ആരും ആരേയും സ്വീകരിക്കാന്‍ പറയുന്നില്ല .യേശു മാത്രം മതിയെങ്ങ്കില്‍ മതി .അതും വ്യ്ക്തിപരമാണു. യേശുവിന്‍റെ തിരു രക്തത്താല്‍ മനുഷ്യവര്‍ഗം മുഴുവന്‍ രക്ഷിക്കപ്പെട്ടു പക്ഷേ ആ രക്ഷ അവനവന്‍ സ്വായത്തമാക്കണം ,രക്ഷിക്കപെട്ടെന്നും പറഞ്ഞു കുനിഞ്ഞിരുന്നാല്‍ രക്ഷിക്കപ്പെടില്ല. പൌലോസ് ശ്ളീഹാ പറഞ്ഞു : " ഇതു എനിക്കു കിട്ടിക്കഴിഞ്ഞെന്നോ ഞാന്‍ പരിപൂര്ണനായെന്നോ അര്ത്ഥമില്ല. ഇതു സ്വ്ന്തമാക്കാന്‍ വേണ്ടി ഞാന്‍ തീവ്രുതമായി പരിശ്രമിക്കുകയാണു. യേശുക്രിസ്തു എന്നെ സ്വ്ന്തമാക്കിയിരിക്കുന്നു . സഹോദരരേ , ഞാന്‍ തന്നെ ഇനിയും ഇതു സ്വ്ന്തമാക്കിയെന്നു കരുതുന്നില്ല. എന്നാല്‍ ഒരു കാര്യം ഞാന്‍ ചെയ്യുന്നു എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ടു മുന്‍പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു ." ( ഫിലിപ്പി.3: 12 - 13 ) അരെങ്കിലും ഞാന്‍ രക്ഷിക്കപ്പെട്ടെന്നും പറഞ്ഞിരുന്നാല്‍ ? ഒരു ഫലവും ഇല്ല . ശ്ളീഹായുടെ വഴിയെ പോകുക !!!!!!!

ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ?

ദൈവം ഇസ്രായേലിനെ ലോകരക്ഷക്കായി സ്വ്ന്തജനമായിതിരഞ്ഞെടുത്തു. പക്ഷേ ഇസ്രായേല്‍ ദൈവത്തില്‍ നിന്നും അകന്നപ്പോള്‍ തന്‍റെ പുത്രന്‍ വന്നു ഒരു പുതിയ ഇസ്രായേലിനു രൂപം കൊടുത്തു. പക്ഷേ അതും ദൈവത്തില്‍ നിന്നും അകന്നാല്‍ അവിടുത്തെ രണ്ടാം വരവില്‍ മൂന്നാമതു ഒരു ഇസ്രായേലിനു രൂപം കൊടുക്കേണ്ടിവരുമോ ?
സുവിശേഷപ്രഘോഷണനത്തിനു അരപട്ടയില്‍ പണം കരുതരുതെന്നു യേശു പറഞ്ഞു.നിങ്ങളുടെ അരപട്ടയില്‍ സ്വ്ര്ണമോ ,വെള്ളിയോ ,ചെമ്പോ കരുതരുതെന്നു പറഞ്ഞു എന്നാല്‍ ഇന്നു പണത്തിനു.ഒന്നാം സ്ഥാനമാണു എവിടെയും കാണുന്നതു .
ആതുരശുസ്രൂഷ ,വിദ്ധ്യാഭ്യാസം ,എന്നുവേണ്ടാ എവിടേയും പണത്തിനു ഒന്നാം സ്ഥാനം കൊടുത്തുകാണുന്നു. അപ്പോള്‍ യേശുവിന്‍റെ രണ്ടാം വരവില്‍ പുതിയ തീരുമാനം എടുഖ്ഖേണ്ടിവരുമോ ?
കഴിഞ്ഞവര്ഷം ഇട്ട ഒരു ലേഖനം ഇന്നു ഒരു നര്മ്മരസം കലര്ത്തി
ഒന്നില്‍ പിഴച്ചാല്‍ മൂന്നിലോ ? (പഴയൌരു ചൊല്ലാണെല്ലോ ?
രണ്ടാം വരവു ഒരു മൂന്നാം ഇസ്രായേലിന്‍റെ രൂപീകരണമാകുമോ ?
(വിശ്വാസവുമായി കൂട്ടിക്കുഴക്കരുതു തമാശയായി ചിന്തിച്ചാല്‍ മതി )
"For neither herb nor poultice cured them , but it was your word ,
O ! Lord that heals all people " ( Wis.16 : 12 )
വിശ്വാസത്തില്‍ കൂടി രക്ഷയും ,വിശ്വാസത്തില്‍ കൂടി സൌഖ്യവും !
വിശ്വാസത്തില്‍ കൂടി രക്ഷ .
" യേശുക്രിസ്തുവിലൂള്ള വിശ്വാസം വഴി നിങ്ങള്‍ എല്ലാവരും ദൈവപുത്രന്മാരാണു. ക്രിസ്തുവിനോടു ഐക്യപ്പെടാന്‍ വേണ്ടീ സ്നാനം സ്വീകരിച്ചിരിക്കുന്ന നിംഗളെല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുനന്നനു. ................................... ............ നിംഗള്‍ ക്രിസ്തുവിനുളളവരാണെങ്കില്‍ അബ്രഹാത്തിന്‍റെ സന്തതികളാണു. വാഗ്ദാനമനുസരിച്ചുള്ള അവകാശികളുമാണു. ( ഗലാ.3:26-2 9) .
വിശ്വാസികള്‍ ക്രിസ്തു ധാരികളാണു .
മാമോദീസാ സ്വീക്കരിച്ചവര്‍ ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. മാമോദീസാ സ്വീകരിച്ചവരെ പിതാവു കാണൂമ്പോള്‍ അവരില്‍ തന്‍റെ പുത്രനെയാനു കാണുക,മാമോദീസാസ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ അവന്‍ നേരത്തെ ആരായിരുന്നുവെന്നതില്‍ പ്രസക്തീയില്ല. യഹൂദനും, ഗ്രീക്കൂകാരനും ,അടിമയും ,സ്ത്രീയും എല്ലാം തുല്ല്യരാണു , എല്ല്ലാവരും ദൈവതിരുമുന്‍പില്‍ ദൈവമക്കളാണു .സ്വര്‍ഗത്തിനവകാശികളുംമാണു. ജ്ഞാനസ്നാന ജലം മാനുഷീകവ്യത്യയാസങ്ങളെ മുഴുവന്‍ കഴുകി കളഞ്ഞിരിക്കുന്നു.
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ( ഗലാ.2: 19 )
പഴയമനുഷ്യന്‍ ക്രിസ്തുവിനോടുകകടി സംസ്കരിക്കപെട്ടിരിക്കുന്നു. (റോമ.6:4,6 )
മാമോദീസാസ്വീകരിച്ചവന്‍ പഴയമനുഷ്യനെധരിക്കുകയും ചെയ്തിരിക്കുന്നു (കൊളോ.3:10 )
വിസ്വാസികള്‍ വാഗ്ദാനമനുസരിച്ചചള്ള അവകാശികളാണു.
ക്രിസ്തുവിനുള്ളവര്‍ അവിടുത്തെ കൂട്ടവകാശികളും ,അവിടുത്തെ മഹത്വത്തില്‍ പങ്കു പറ്റാന്‍ യോഗ്യരുമണു .
വിശ്വാസത്തില്‍ കൂടി സൌഖ്യം ..
കനാന്‍ കാരീ സ്ത്രീ യേശുവിനോടു " കര്ത്താവേ ദാവീദിന്‍റെ പുത്രാ എന്നില്‍ കനിയേണമേ ! എന്‍റെ മകളെ പിശാചുക്രൂരമായി ബാധിച്ചിരിക്കുന്നു. "
യേശു അവസാനം അവളോടു പറഞ്ഞതു "" മക്കളുടെ അപ്പം നായ്ക്ക്കളുടെ മുന്‍പില്‍ എറിഞ്ഞുകളയ്യാരുതെന്നു ."
എന്ന്നിട്ടും അവളെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല പൂര്‍വാധികം വിശ്വ്വാസ്സത്തോടെ അവള്‍ പറഞ്ഞു നായ്ക്കളും യ്ജമാനന്‍റെ മേശയില്‍ നിന്നും പൊഴിയുന്നതുകൊണ്ടു ജീവിക്കുന്നെന്നു..
യേശു പറഞ്ഞൂ " സ്ത്രീയേ നിന്‍റെ വിശ്വാസം വലുതാണു. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കുസംഭവിക്കട്ടെയെന്നു ""
അസമയം മുതല്‍ അവളുടെ മകള്‍ സൌഖ്യം ഉള്ളവളായിതീര്‍ന്നു..(മത്ത15:28)
ഏതാണ്ടു ഇതുപോലെതന്നെയാണു ശതാധിപന്‍റെകാര്യവും .
അയാള്‍ പറഞ്ഞൂ " കേര്ത്താവേ നീ എന്‍റെ ഭവനത്തില്‍ പ്ര്വേശിക്കാനുള്ള യോഗ്യത എനിക്കില്ലാ നീ ഒരു വാക്കു ഉച്ചരിച്ചാല്‍ എന്‍റ ഭ്രുത്യന്‍ സൌഖ്യപെടും " . യേശു അയാളോടു പറഞ്ഞു നീ വിശ്വസിച്ചതുപോലെ നിനക്കു സംഭവിക്കട്ടെ.
ഇവിടെയെല്ലാം നാം കാണുന്നതു വളരെ ശ്ക്തമായ വിശ്വാസമാണു.
" അതാണു യേശു പറഞ്ഞതു " ഇതുപോലെയുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍ പോലും ഞാന്‍ കണ്ടിട്ടില്ല. " ( മത്താ..8:10 )
പുതിയ ഇസ്രായേല്‍ പഴയതിന്‍റെ സ്ഥാനത്തു പിതാവു തിരഞ്ഞെടുത്തതാണു.
ഈ പുതിയ ഇസ്രായേലും പഴയതുപോലെ അധപതനത്തിലേക്കു ക്കൂപ്പുകുത്തുകയല്ലേ ? കന്നാന്‍ കാരീ സ്ത്രീയിലോ, ശതാധിപനിലോ കണ്ട ശക്തമായ വിശ്വാസം ഇന്നു നമുക്കുണ്ടോ ? വിശ്വാസം പ്രഘോഷിക്കാന്‍ നമ്മുക്കു സാധിക്കും പക്ഷേ വിശ്വാസം ജീവിതത്തില്‍ കൂടി പ്രഘോഷിക്കാന്‍ നമുക്കു സാധിക്കുന്നുണ്ടോ ? ഇന്നു വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിയാകാന്‍ നമുക്കു സാധിക്കുമോ ?
കാലത്തിനൊത്തു മാറുന്ന വിശ്വാസം .
കാലം മാറുമ്പോള്‍ കോലവും മാറുന്ന വിശ്വാസമാണു നമുക്കുള്ളതു . സന്യാസിമാര്‍പോലും പഴയ വസ്ത്രധാരണം എല്ലാം മാറ്റി കുട്ടപ്പനായി നടക്കാനാണു ഇഷ്ടപെടുന്നതു. മീശ പോലും വളര്‍ത്താന്‍ അവര്‍ ഇഷ്ടപെടുന്നില്ല. വാളര്‍ന്നാല്‍ അല്പം ബുദ്ധിമുട്ടുതോന്നും. അതുപോലും സഹിക്കാന്‍ ഇഷ്ടപെടൂന്നില്ല. സന്യാസിയുടെ കാര്യം ഇതാണെങ്ങ്കില്‍ ബാക്കിയുള്ളവരൂടെ കാര്യം പറയാനും ഇല്ല.
നാം തനിയെ നന്നാകാന്‍ ശ്രമിക്കണം . നാം നല്ല മോഡലാകണം .ജനം നമ്മെ കണ്ടു പഠിക്കണം . നമ്മുടെ ഓരോ സ്റ്റെപ്പും അവര്‍ ശ്രദ്ധിക്കും.
ഇന്നു എല്ലാം ബിസിന്നസിലേക്കു കൂപ്പുകുത്തുന്നു. ലാഭത്തിനൂവേണ്ടിയല്ലാതെ ഒന്നൂംചെയ്യാന്‍ ആളില്ല. സന്യാസിയൂടെ കണ്ണം ലാഭത്തിലേക്കാണു തിരിഞ്ഞിരിക്കുന്നതു. അതുരാലയവും ,ഹോസ്പിറ്റലും ,സ്കൂളും എല്ലാം ലാഭത്തില്‍ കണ്ണും നട്ടിരുന്നാല്‍ സേവനം ലാഭത്തിനുവേണ്ടിയെന്നാകും ?
എങ്കില്‍ പിന്നെ നമ്മുടെ വിശ്വാസം എവിടെ ?
ഇതുകൊണ്ടാണു യേശു പറഞ്ഞതു സുവിശേഷപ്രഘോഷണത്തിനു പണം കയ്യില്‍ കരുതേണ്ടെന്നു. ഇന്നു എല്ല്ലാം പണത്തിനുവേണ്ടീയോ ?
എന്തിനു ധ്യാന മ്ന്ദിരം പോലും പണത്തിനുവേണ്ടിയായാലോ ?
സഹോദരാ നമുക്കു ചിന്തിക്കാം ന്നമ്മുടെ വിശ്വാസം എവിടെ നില്ല്ക്കുന്നു.
ഈ കരുണയുടെ വര്ഷത്തില്‍ നമുക്കു ആത്മശോധനചെയ്യാം !

Monday, 23 January 2017

പ്രസംഗവും പ്രവര്ത്തിയും !

ജീവിതമില്ലാത്ത സുവിശേഷപ്രഘോഷണം നിരേത്ഥകമാണു . ജീവിതമാത്രുകയാണു ഏറ്റവും നല്ല ഉപദേശം . ഉപദേശം മാത്രമായാല്‍ ഫലരഹിത്ം . സുവിശേഷം ജീവിക്കാത്തവന്‍റെ സുവിശേഷപ്രഘോഷണം ഒരു ഹ്രുദയത്തെയും സ്വാധീനിക്കുന്നില്ല. ഒരു സംഭവം പറയാം .(രഹസ്യം. ആളിനെതിരിച്ചറിയാതെ പറയാമല്ലോ ) കൌണ്സിലിംഗിനു വന്നപെണ്‍കുട്ടി പറഞ്ഞതു . അമ്മയും മകളും താമസിക്കുന്നവീട്ടില്‍ അടുത്തുള്ള ബേക്കറിയില്‍ ജോലിചെയ്യുന്ന അപരിചിതനായ ഒരു പയ്യന്‍ വീട്ടില്‍ നിത്യ സന്ദര്‍ശകനായിരുന്നു. മകള്‍ സ്കൂളില്‍ നിന്നു വരുമ്പോഴും പലപ്പോഴും അവന്‍ വീട്ടില്‍ കാണും .സൌഹ്രുദം പ്രണയത്തിലേക്കു നീണ്ടു. അമ്മ എപ്പോഴും മകളെ ഉപദേശിക്കും മകളേ സൂക്ഷിച്ചുകൊള്ളണം ! അവനുമായി വലിയ പരിചയത്തിനു പോകേണ്ടാന്നു .ബോര്മ്മയിലെ പണികഴിഞ്ഞു അവന്‍ ഈ വീട്ടില്‍ നിത്യ സന്ദര്‍ശകനാണു. അതിനുള്ള സൌകര്യം അമ്മതന്നെ ഒരുക്കികൊടുക്കുന്നതായിരിക്കും. ഈ പയ്യന്‍ ഈ പെണ്‍കുട്ടിയെ അവള്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ വെച്ചും കാണുമായിരുന്നു. സംസാരിക്കുമായിരുന്നു. കാലക്രമത്തില്‍ ക്ള്സ് കട്ടുചെയ്തു ഇവര്‍ സിനിമക്കുപോയി. പിന്നെ ഇവന്‍ ആ പെണ്‍കുട്ടിയെ ഒരു മുസ്ലീമിന്‍റെ വീട്ടില്‍ കൊണ്ടുപോയി. അവിടെ സ്ത്രീമാത്രം .ഭര്ത്താവു പേര്ഷ്യന്‍ ഗള്ഫിലാണു. ഈ പയ്യനും മുസ്ലീമാണു. ആ സ്ത്രീ ഇവര്‍ക്കുവേണ്ട സൌകര്യ്ം ചെയ്തുകൊടുക്കും. അങ്ങനെ ആ വീട്ടില്‍ വെച്ചു ശാരീരിക ബന്ധം തുടര്ന്നുകൊണ്ടുപോയി. സ്കൂളില്ലാത്തപ്പോള്‍ പള്ളിയില്‍ പോകയാണെന്നും പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങും ഇവന്‍ ഈ പെണ്‍കുട്ടിയുമായി മുസ്ലീമിന്‍റെ വീട്ടില്‍ ആയിരിക്കും. അവളുടെ കയ്യില്‍ നിന്നും പണവും തിരികെ കൊടുക്കാമെന്നുള്ള ഉറപ്പില്‍ വാങ്ങാന്‍ തുടങ്ങി. പിന്നെ ഇവളുടെ മാലയും വളകളും ഒക്കെ അത്യാവശ്യമാണു ഒരു മാസത്തിനുള്ളില്‍ തിരികെ കൊടുക്കമെന്നു പറഞ്ഞു അവന്‍ വാങ്ങിയിരുന്നു. നിംഗളുടെ മതത്തില്ചേര്ന്നു ഞാന്‍ നിന്നെ കെട്ടിക്കോളാമെന്നു ഉറപ്പുംകൊടുത്തു. അങ്ങനെ അവളുടെ പണവും ,സ്വ്ര്ണവും ,ശരീരവും അവന്‍ സ്വ്ന്തമാക്കി.ഇതൊന്നും അമ്മ അറിഞ്ഞിരുന്നില്ല. അമ്മയുമായി മാത്രമേ ലോഹ്യമുള്ളെന്നു കരുതിയ അമ്മ മകള്‍ക്കു എപ്പോഴും ഉപദേശം കൊടുത്തിരുന്നു. മോളേ സൂക്ഷിക്കണം ! ഒരിക്കല്‍ പേറ്ഷ്യന്‍ ഗ്ള്ഫിനു പോകാന്‍ ഒത്തെന്നും പറഞ്ഞു പോയിട്ടു വര്ഷങ്ങളോളം കഴിഞ്ഞും വിവരമൊന്നുമില്ല. പഠനം കഴിഞ്ഞപ്പോള്‍ വിവാഹാലോചനവന്നു. വിവാഹ്ം ഉറപ്പിച്ചു. ആ സമയത്തു പെണ്‍കുട്ടി കൌണ്സിലിംഗിനു വന്നപ്പോഴാണു വിവരം പറഞ്ഞതു .എല്ലാം നഷ്ടപെണ്‍കുട്ടി ഇതൊന്നും അമ്മയെ അറിയിച്ചിട്ടില്ല. അമ്മ ഇതൊന്നും അറിഞ്ഞില്ലെ അവനെ എന്തിനാണു അമ്മവീട്ടില്‍ കയറ്റിയതെന്നുചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞതു അമ്മയുടെ ഭാഗത്തു ഒരു കുറ്റവും ഇല്ല അമ്മ എപ്പോഴും എന്നെ ഉപദേശിക്കുമായിരുന്നു . "മകളേ സൂക്ഷിച്ചുകൊള്ളണമെന്നു " . ഉപദേശിക്കുന്ന അമ്മ നല്ല മാത്രുക കാട്ടിയിരുന്നില്ല . മുസ്ലീം പയ്യനെ വീട്ടില്‍ സ്വാഗതം ചെയ്തിട്ടു മകള്‍ സൂക്ഷിക്കണമെന്നു ഉപദേശിച്ചു .അമ്മ സൂക്ഷിച്ചുമില്ല. മകള്‍ക്കുണ്ടായ നഷ്ടമൊന്നും അമ്മ അറിഞ്ഞുമില്ല. എന്നെ സംബന്ധിച്ചു ഇതു ഒരു ഒറ്റപെട്ട സംഭവമല്ല .ഒരു കൌണ്സിലര്‍ എന്നരീതിയില്‍ ധാരാളം രഹസ്യങ്ങള്‍ മനസിലാക്കുന്നു. പുറത്തു പറയാന്‍ പാടില്ലെല്ലോ ? ജീവിത മാത്രുകയാണു ഏറ്റവും നല്ല ഉപദേശം !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...