Thursday 9 August 2018

ദൈവകാരുണ്ണ്യത്തെ പറ്റി മാര്‍ പാപ്പാമാര്‍ !


" സുവിശേഷത്തിന്‍റെ ഹ്രുദയസ്പന്ദനമായ കാരുണ്യത്തെ അറിയിക്കുക എന്ന കടമ സഭയെ ഏല്‍പ്പിച്ചിരിക്കുന്നു." ( MV 12 ) -- ഫ്രാന്സീസ് പാപ്പാ .
വി. ജോണ്‍ പോള്‍ പാപ്പായുടെ വാക്കുകള്‍ ഇതിലും ശക്തമാണു.
" സ്രഷ്ടാവിന്‍റെയും രക്ഷകന്‍റെയും ഏറ്റവും വിസ്മയനീയമായ വിശേഷണമായ കാരുണ്യത്തെ ഏറ്റുപറയുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോള്‍ സഭ യഥാര്ത്ഥ ജീവിതം നയിക്കുന്നു.അവള്‍ ജനങ്ങളെ രക്ഷകന്‍റെ കാരുണ്യത്തിന്‍റെ ഉറവിടത്തിലേക്കു അടുപ്പിക്കുമ്പോഴും അങ്ങനെ ചെയ്യുന്നു.ആ കാരുണ്യത്തിന്‍റെ കാര്യവിചാരവും വിതരണവും നടത്തുന്നതു അവളാണു. " ( DM 13 ).
പ്രിയപ്പെട്ടവരേ ! ദൈവത്തിന്‍റെ കാരുണ്യം പ്രത്യാശയിലേക്കു തുറക്കുന്ന വാതിലല്ലേ ? നമുക്കു അതിനാല്‍ പ്രത്യാശയോടെ ദൈവത്തിലേക്കു കണ്ണുകള്‍ ഉയര്ത്താം . ദൈവത്തിനു മഹത്വം ആമ്മീന്‍ !

No comments:

Post a Comment

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...