Thursday, 24 December 2015

പ്രേമിക്കുന്നതു തെറ്റാണോ? പാപമാണോ ?

" സാര്‍ എഴുതുന്നതെല്ലാം വലിയവിഷയങ്ങളാണു .ഞങ്ങള്‍ക്കുവേണ്ടികൂടി എഴുതില്ലേ ? " ഒരു പെണ്‍കുട്ടിയുടെ പരിഭവം !!

പ്രേമിക്കുന്നതു തെറ്റാണോ ? പാപമാണോ ?

ആലപ്പുഴ ഐ.എം..സ്. ഇല്‍ പ്രേമിക്കുന്നതു പാപമാണെന്നു പ്രസംഗത്തില്‍ പറയാറുണ്ടു .എന്നാല്‍ എന്‍റെ ക്ളാസുകളില്‍ പാപമാണെന്നുപറയാതെ അതു പാപസാഹചര്യത്തിലേക്കും ,തിന്മയിലേക്കും നയിക്കാമെന്നാണു പറയാറു..

എന്താണു വിവാഹം ??

ഏറ്റവും വലിയ ഒരു ദൈവവിളിയാണു. പിതാവായ ദൈവത്താല്‍ സ്ഥാപിതമായ ഒരു ഉടമ്പടിയാണു .യേശു അതിനെ ഒരുകൂദാശയായി ഉയര്‍ത്തി. പിതാവായ ദൈവത്തിന്‍റെ പ്രതിനിധിയായി സ്രിഷ്ടികര്‍മ്മത്തില്‍ പങ്ക്കാളികളാകുന്ന ഒരു വലീയ ദൌത്യമാണു പിതാവു ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു നല്കിയിരിക്കുന്നതു. അതു അവരുടെ ലൈഗീകതയില്‍ കൂടിയാണു സാധ്യമാക്കുന്നതു. അതിനാല്‍ ലൈഗീകത പരിശുദ്ധമാണു. പരിശുദ്ധനായവന്‍റെ ദാനമണു. അതു ഭാര്യാഭര്ത്താക്കന്മാര്‍ മാത്രം കൈകാര്യം ചെയ്യേണ്ട ദൈവീകദാനമാണു.
വിവാഹത്തിനു മുന്‍പു അതു അനാവരണം ചെയ്യാന്‍ പാടില്ലാത്തതാകുന്നു.

വിവാഹ പൂര്‍വ ലൈഗീകത പാപമാണു.

അതുകൊണ്ടാണു പ്രേമം പാപത്തിലേക്കു നയിക്കാമെന്നു ഞാന്‍ പറഞ്ഞതു. യധാര്ത്ഥ പ്രേമം പരസ്പരം ഒരു ബൂദ്ധീമുട്ടുകളും ഉണ്ടാഅക്കില്ല. പ്രേമത്തിന്‍റെ പേരില്‍ മുതലെടുപ്പുനടത്തുന്നവര്‍ വന്‍ചകരാണു. അവര്‍ക്കു യധാര്ത്ഥ സ്നേഹമില്ല. തന്‍കാര്യവും സ്വര്‍ദ്ധതയുമാണു അവരില്‍ ഉള്ളതു . പ്രേമത്തിന്‍റെ പ്പേരില്‍ പെണ്‍കുട്ടികളെ വലയിലാക്കിമുതലെടുപ്പുനടത്തുന്നവര്‍ പാപത്തിന്‍റെ പിടിയിലാണു .
 
പ്രേമത്തിലൂടെ രണ്ടുവ്യക്തികള്‍ മാത്രം ബന്ധം സ്ഥാപിക്കുകയൂം കുടുംബങ്ങളുമായൂം സമൂഹവുമായുള്ളബന്ധം പലപ്പോഴും താറുമാറാകുകയും ചെയ്യുന്നു. പീന്നീടു ഉണ്ടാകുന്ന തിക്തകഫലം അവര്‍ തന്നെ അനുഭവിക്കേണ്ടതായും വരുന്നു. വിവാഹിതരാകുമ്പോഴും അവര്‍ക്കു ഒരൂ പുതിമയും ഇല്ല. അവര്‍ക്കൂ എല്ലാം പഴയ ആവര്ത്തനം മാത്രമായീ വളരെപെട്ടെന്നു ജീവിതം മടുത്തെന്നും വരാം .
 
വളരെചുരുക്കമായെങ്കിലും പരസ്പ്പരം അടിയും ,പിടിയും ,വിവാഹം വേര്‍പിരിയലും , ആതമഹത്യയും ഒക്കെ കണ്ടുവരുന്ന പ്രതിഭാസങ്ങളാണു. അതു മുന്നീല്‍ കണ്ടുകൊണ്ടാണു ഞാന്‍ ആദ്യമേതന്നെ പറഞ്ഞതു പ്രേമം പാപത്തിലേക്കും പാപ സാഹചര്യത്തിലേക്കും നയിക്കുന്നുവെന്നു പറഞ്ഞതു.

മാതാപിതാക്കള്‍ ആലോചിച്ചു നടത്തുന്ന വിവാഹം !!

എല്ലാ തരത്തിലും അനുഗ്രഹപ്രദം .ആദ്യമേതന്നെ രണ്ടു വീട്ടുകാര്‍ തമ്മില്‍ ബന്ധത്തിലാകുന്നു. അതോടുകൂടി രണ്ടൂ കുടുംബക്കാര്‍ തമ്മില്‍ ബന്ധുക്കളാകുന്നു.
 
രണ്ടു ഇടവകക്കാര്‍ ബന്ധപ്പെടുന്നു. കൂദാശാപരവും ,പ്രാര്ത്ഥനാനുഭവവും ,ആയ വിവാഹജീതാരംഭം തന്നെആവശ്യമായ എല്ലാ ക്രുപാവരവും വിവാഹിതര്‍ക്കുലഭിക്കുന്നു. എന്തെങ്കിലും കുറവുകള്‍ ഉണ്ടായാല്‍ രണ്ടു വീട്ടുകാരും ചേര്ന്നു അതിനു പരിഹാരം കാണുന്നു. എപ്പോഴും രണ്ടൂമാതാപിതാക്കളുടേയും പ്രാര്ത്ഥനയും അനുഗ്രഹവും രണ്ടു മക്കളോടും ഒപ്പം ഉണ്ടാകും.

ഇനിയും ആലോചിക്കുക ! എന്തുവേണം ? മാതാപിതാക്കള്‍ പറയുന്നതു അനുസരിച്ചു അവരുടെ അനുഗ്രഹാശിസുകളോടെ വിവാഹജീവിതത്തില്‍ പ്രവേശിക്കണമോ ? ആതോ മിന്നുന്നതെല്ലാം പ്പൊന്നാണെന്നുധരിച്ചൂ ചതിക്കുഴിയില്‍ പോയിവീഴണമോ ? പഠനത്തിനും ,സമാധാനപരമായ ജീവിതത്തിനും ,ഉറക്കത്തിനും ,,ആധ്യാത്മീകജീവിതത്തിനും പാളിച്ചയുണ്ടാക്കുന്ന പ്രേമജീവിതം വേണമോയെന്നു ?

ഇത്രയും കൊണ്ടു കൌമാരക്കാരുടെ പരിഭവം മാറികാണുമല്ലോ ?

Wednesday, 23 December 2015

മറിയത്തേ അധിക്ഷേപിക്കുന്നവര്‍ യേശുവീനെ നിന്ദിക്കുന്നൂ

അവസാന കാലഘട്ടത്തില്‍ വിശ്വാസം ക്ഷയിക്കാനും ക്രിസ്ത്യാനികളെ ചിതറിക്കാനുമായി ഹീഡന്‍ അജന്‍ഡയുമായി അമേരിക്കയില്‍ ഒരുകൂട്ടം യഹൂദര്‍ ധാരാളം പണം ചിലവഴിക്കുന്നു. അവര്‍ ബൈബ്ബിള്‍ അച്ചടിപ്പിച്ചു വിതരണം ചെയ്യുന്നു. അല്പം വ്യത്യാസം വരുത്തിയാണു അടിപ്പിക്കുക. ഏതു ഭാഷയില്‍ അടീപ്പിക്കാനും അവര്‍ സഹായിക്കും. അവര്‍ക്കുവേണ്ടി ജോലിചെയ്യുന്നവരാണു സെക്റ്റുകള്‍ . അതില്‍ ഒരു വിഭാഗമാണു പെന്തകോസ്തുകാര്‍. പെന്താക്ക്കോസ്തിനു ആവശ്യമായ ഫണ്ഡിഗ് ഈ അമേരിക്കന്‍ യഹൂദര്‍ ചെയ്യുന്നൂ. യേശുവിനെ പാടിപുകഴ്ത്തുന്നഥായ്യി എല്ലാവര്‍കകകും തോന്നും . പക്ഷേ അവര്‍ യേശുവിനെ ആധിക്ഷേപിക്കുകയാണെന്നു. അവര്‍ പോലും മനസിലാക്കുന്നില്ല.

എങ്ങനെയാണു അധിക്ഷേപ്പിക്കുന്നതു ?
നിജമില്ല്ലാത്തവനെന്നും , പ്രസംഗവും പ്രവര്ത്തിയും ഒന്നല്ലെന്നും, കല്പാനല്മ്ഘിക്കുന്നവനെന്നും ,കളവു പറയുന്നവനെന്നുമ്മ് എല്ല്ലാം അവാരുടെ ഉപദേശത്തില്‍ നിന്നും പുറത്തു വരുന്നു.
 
 
1) മാതാപിതാക്കളെ ബഹുമാനിക്കണമെന്നു പഠിപ്പിക്കും പക്ഷേ ഏശു അങ്ങനെ ചെയ്തില്ലെന്നു പറയും
 
2) എന്നെപ്രതി ആരെങ്കിലും ഒരു ഗ്ളാസ്സ് വെള്ളം ആര്‍ക്കെങ്ങ്കിലും കൊട്ടുത്താല്‍ അതിനു പ്രതിഫലം ലഭിക്കൂമെന്നു പഠിപ്പിക്കും. പക്ഷേ ചെയ്യില്ല. അതിനു ഊദാഹരണമാണു .പരി.കന്യാമറിയം . ഒരു ഗ്ളസല്ല്ല പതിനായിരക്കണക്കിനു വെള്ളം യേശുവിനു അമ്മകൊടുത്തു. 9 മാസം ഊദരത്തില്‍ വസിച്ചു . ആ സമയം മറിയത്തിന്‍റെ ര്രക്തത്തില്‍ നിന്നും കുഞ്ഞിനു ആവശ്യമായ ആഹാരം ലഭിച്ചു.വര്ഷങ്ങളോളം അവളുടെ മുലപാല്‍ ഊറ്റികുടിച്ചു, പപന്നെ വര്ഷങ്ങളോളം ആഹാരം പാകം ചെയ്തും പോന്നുപോരായ്കകള്‍ എല്ലാം നോക്കിയും കണ്ടും ചെയ്തു.ജാനനം മുതാല്‍ മരണം വരെ കകടെ ഉണ്ടായിരുന്നു. മരണശേഷം അപ്പസ്തോലന്മാഅരെ യെല്ലാം ഒന്നിച്ചുകൂട്ടി പരിശുദ്ധാഅത്മാവിന്‍റെ ആഅഗമനത്തിനൂവേണ്ടികാത്തിരുന്നു.
 
അാദ്യത്തേ ശിഷ്യയായിരുന്നു ദീര്‍ഘ കാലം യേശുവില്‍ നിന്നുംമ്മ വചനം ശ്രവിച്ചൂ ധ്യാനിച്ച മറ്റൊരു വ്യക്തി ഈ ലോകത്തില്‍ ഇല്ല. യേശു അവളിലും അവള്‍ യേശൂവ്വിലുമായി ജീവിച്ചു .പക്ഷേ അമ്മയെന്ന്നു വിളിച്ചില്ല സ്ത്രീയെന്നു വിളിച്ചു അപമാനിച്ചു. ഇങ്ങനെ പോകുന്നു നീണ്ട പട്ടിക.

ഈതില്‍ നിന്നെല്ലാം ലോകത്തിനു ഈവര്‍ കൊടുക്കുന്ന സന്ദേശം " യേശു കൊള്ളരുതാത്തവന്‍ " ഇതു അമേരിക്കന്‍ യഹൂദരുടെ ഹിഡന്‍ അജന്‍ഡയാണു. ഇവരെ കൊണ്ടു ഇങ്ങനെയോക്കെ പറയിക്കുന്നതു അവരാണു. അവരാണു ഇതിനു പുറകില്‍ പ്രവര്ത്തിക്കുന്നതു . ഇവര്‍ വെറും "കൊട്ടേഷന്‍കാര്‍ " മാത്രം ! പണം പറ്റി അവര്‍ക്കൂവേണ്ടിജോലിചെയ്യുന്നു. പാവങ്ങളാ .ഒരു കഥയും ഇല്ല. വെറും പപ്പറ്റുകള്‍ ! തത്തമ്മ പൂച്ച പൂച്ച എന്നുമാത്രം പറയും . അതൊന്നു മാറ്റിച്ചു പറയിക്കാന്‍ അര്‍ക്കും സാധികക്കില്ല. കുറെ ക്കാര്യങ്ങള്‍ രിക്കാഅര്‍ഡു ചെയ്തു വച്ചീട്ടുണ്ടു തന്നെയും പിന്നേയും അതുമാത്രം ഉരുവിടും .

ഇനിയും കാര്യത്തിലേക്കുകടക്കാം .

പിതാവു പറയുന്നു, : " എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയകാണിക്കും.എനിക്കു അനുകമ്പ തോനനനുന്നവരോടു ഞാന്‍ അനുകമ്പ കാണിക്കും. എന്നന അവിടുന്നു മോശയോടു അരുളിചെയ്യുന്നു. അതുകൊണ്ടു മനുഷ്യന്ന്റെ ആഗ്രഹമോ പ്രയഗ്നമോ അല്ല ദൈവത്തതന്‍റെ ദയയാണു എല്ലാത്തിന്‍റെയും അടിസ്ഥാനം ( റോമാ. 9: 15 - 16 )

കന്യാമറിയം .

പിതാവു മറിയത്തോടു ദയകാണിച്ചു. അവളെ താന്‍റെ പുത്രന്‍റെ അമ്മയായിതിരഞ്ഞെടുത്തു. അവളെ ദൈവക്രുപകൊണ്ടു നിറച്ചൂ. ഉല്ഭവപാപം പോലും ഇല്ലാതെ സ്രിഷ്ടിച്ചൂ. ആ വിവരം പരിശുദ്ധാത്മാഅവു തന്നെ ആവിവരം എലിസബേത്തില്കൂട്ടി വിളംബരം ചെയ്തു. സ്ത്രീകളില്‍ അനുരഹീത. കര്ര്ത്താവിന്‍റെ അമമ. ഇതിനെ ചോദ്യം ചെയ്യാന്‍ മനുഷ്യനോ ,ലൂസിഫറിനോ
പെന്തക്കോസ്തുകാരനോ അധികാരമില്ല.. ( ചന്ദ്രനെ നോക്കി പട്ടികുരക്കുമല്ലോ )
 

യേശുവിന്‍റെ സഹോദരന്മാഅര്‍

യ്യേശുവിന്‍റെ സഹോദാര്രന്മാരായി പറയുന്ന ജോസ്സയും ,,ചെറിയ്യാക്ക്കോബെന്നൂം വിളിക്കുന്ന യാക്ക്കോബും ,കന്യാമാറിയത്തിന്‍റെ മ്മക്കളല്ലെന്നു മക്കോ.15:40 ലും മത്താ 27:56 ലും വ്യക്തമാണു.

12ആമത്തെ വയസില്‍ യേശുവിനേയും കൊണ്ടു ജറുസലേമില്‍ പോകുമ്പോഴും യേശുവിനു ഇളയ സഹോദരങ്ങള്‍ ഇല്ല.
കൂരിശിന്‍ ചുവട്ടിലും ഒരു സഹോദരനുമില്ല. ഉണ്ടെങ്ങ്കില്‍ യേശു തന്‍റെ അമ്മയേ യോഹന്നാനു ഏള്‍പ്പിക്കില്ലായിരുന്നു.

ഉയര്ത്തെഴുനേറ്റു കഴിഞ്ഞു മഗദലനാ മറിയത്തോടൂ ഏശു പറയൂന്നു. " നീ ചെന്ന്നു എന്‍റെ സഹോദരന്മാരോടു പറയ്യുക " ശ്ശിഷ്യന്മാര്‍ അാണെല്ലോ സഹോദരന്മാരായി യേശു പറഞ്ഞതു.. അവരെ കന്യാമാഅറിയമാണോ പ്രസവിച്ചതു ? ഇതൊന്നും പെന്‍തകോസ്തുകാര്‍ക്ക്കു ബാധകമല്ല.

പഠിച്ചതൂമാത്രം പാട്ടും തത്തമ്മേ പൂച്ച പൂച്ച !

നിത്യജീവനും നിത്യ മരണവും


"ഏകസത്യ ദൈവമായ അവിടുത്തേയും അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക എന്നതാണു നിത്യ ജീവന്‍ "  ( യോഹ. 17 : 3 )

പ്രായത്തിനനുസരിച്ചു ആഗ്രഹങ്ങള്‍ മാറുന്നു.

കുഞ്ഞുങ്ങള്‍ . അവരോടു എന്താകാനാണു ആഗ്രഹമെന്നു ചോദിച്ചാല്‍ പല ഉത്തരങ്ങള്‍ ലഭിക്കും. ഡോക്ടര്‍, എന്‍ഞ്നീയര്‍,വൈദീകന്‍, ഇങ്ങനെ പല ഉത്തരങ്ങള്‍ ല്ഭിക്കും.

യുവജനങ്ങള്‍ . നല്ലജോലി, നല്ലവിവാഹം , ഇങ്ങനെ പലതും

മധ്യവയസ്കര്‍. നല്ലവീടു, പ്രൊമൊഷന്‍ മുതലായവ .

വ്രുദ്ധന്മാര്‍ . കൊച്ചു മകന്‍റെ മകന്‍റെ കല്യാണം കൂടെ കഴിഞ്ഞിട്ടു ഒരു പത്തിരുപതു വര്ഷം പ്രാര്ത്ഥനാജീവിതവുംകൂടി കഴിഞ്ഞാല്‍ മതിയായിരുന്നു. മറ്റുചിലര്‍ ഒരു നല്ലമരണം ആഗ്രഹിക്കുന്നവര്‍ !

എങ്കില്‍ അഴുക്കുമരണവും ഉണ്ടോ ? നല്ലമരണം ഉണ്ടെങ്കില്‍ പിന്നെ അഴുക്കുമരണവും കാണുമല്ലോ ?
അതിനു ബൈബിള്‍ ഭാഷയാണു " നിത്യജീവനും, നിത്യ മരണവും. "
നിത്യമരണത്തിനു വെളിപാടു പുസ്തകം രണ്ടാം മരണമെന്നാണു പറയുക.

യേശു പറഞ്ഞു പിതാവിനേയും പുത്രനേയും " അറിയുക " എന്നുളളതാണു "നിത്യജീവന്‍ "

എന്താണു ഈ അറിയുക യെന്നുപറഞ്ഞാല്‍ ?
ബൈബിള്‍ ഭാഷയില്‍ അറിയുകയെന്നുപറഞ്ഞാല്‍ ഭാര്യാഭര്ത്താക്ക്ന്മാരുടെ ലൈഗീകബന്ധത്തെ കാണിക്കുന്നു. ഉല്പത്തിയില്‍ ആദം ഹവ്വായെ അറിഞ്ഞു അവര്‍ക്കു കുഞ്ഞു ജനിച്ചു. ജോസഫ് മറിയത്തെ അറിഞ്ഞില്ല. ചുരുക്കത്തില്‍ അറിയുകയെന്നുളളതു ഭാര്യാഭര്ത്ത്രു ബന്ധത്തെകാണിക്കുന്നു. എന്നുപറഞ്ഞാല്‍ അതു ഇണചേരലല്ല. ഇണചേരുന്നതു മ്രുഗങ്ങളാണു. ദൈവം മനുഷ്യനെ സ്രിഷ്ടിച്ചതു സ്നേഹത്തിലേക്കുള്ള വിളിയായിരുന്നു. ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാനുളള വിളിയായിരുന്നു. സ്നേഹത്തിന്‍റെ ഉച്ചസ്ഥായിലായിരിക്കുന്ന ദൈവം സ്നേഹത്തിലേക്കുളളവിളിയായി മനുഷ്യനു ജന്മം കൊടുത്തു. ആ സ്രിഷ്ടികര്മ്മത്തിലാണു ഭാര്യാഭര്ത്താക്കന്‍മാരെ പങ്കാളികളാക്കിയ്തു. അപ്പോള്‍ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളികളാകുന്ന ഭാര്യാഭര്‍ത്താക്ക്ന്മാര്‍ സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ ആയിരിക്കുമ്പോള്‍ മാത്രമേ അവര്‍ക്കു അതിനുളള അധികാരം ഉള്ളു. അവിടെയാണു " അറിവു " എന്നവാക്കു ഉപ്യോഗിക്കേണ്ടതു. അതായതു ഭാര്യാഭര്ത്താക്കന്മാര്‍ സ്നേഹത്തില്‍ ആയിരിക്കുക. ആസ്നേഹം പങ്കിട്ടു അനുഭവിക്കുക അങ്ങനെ അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോള്‍ ഉളള ലൈഗീക ബന്ധത്തിനാണു അറിയുകയെന്നു പറയുക.

ഇന്നു സമൂഹത്തില്‍കാണുന്ന പലതിന്മകള്‍ക്കും കാരണം ഭാര്യാഭര്ത്താക്കന്മാര്‍ പരസ്പരം അറിയുന്നില്ല. പകരം വെറും ഇണചേരലായി അധപതിക്കുന്നതിനാല്‍ അവിടെ ദൈവികസ്നേഹം ഇല്ല. അവിടെ മ്രുഗീയ സ്നേഹവും ഇണചേരലും മാത്രം.

ഇനിയും യേശു പറഞ്ഞതിലേക്കുതിരികെ വരാം .
" ഏകസത്യദൈവമായ അവിടുത്തേയും ,അങ്ങു അയച്ച യേശുക്രിസ്തുവിനേയും അറിയുക യെന്നതാണു നിത്യജീവന്‍ " എന്താണു ഇവിടെ പറയുന്ന അറിവു ? ഭാര്യാഭര്ത്താക്ക്ന്മാര്‍ പരസപരം സ്നേഹത്തില്‍ ആയിരിക്കുകയും സ്നേഹം പങ്കിട്ടനുഭവിക്കുകയും സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയില്‍ പരസ്പരം ഒന്നാകുകയും ചെയ്യുന്നതാണു അറിവു. അതുതന്നെയാണു ഇവിടേയും ദൈവവുമായി ഒന്നാകുക,ദൈവീകസ്നേഹത്തില്‍ ലയിക്കുക. ദൈവത്തെ അറിഞ്ഞു ദൈവവുമായി ഒന്നാകുക.അതാണു അറിവു. അതാണു നിത്യജീവന്‍ .

( ഏതാണ്ടു ഇതിനാണു ഹിന്ദു സഹോദര്ന്മാര്‍ പറയുന്നതു " തത്വമസി " . തത്വമസിയില്‍ ഭക്തന്‍ ഭഗവാനില്‍ ലയിച്ചു ഇല്ലാതാകുന്നു. പക്ഷേ നമ്മള്‍ ദൈവവുമായി ഒന്നായി ലയിച്ചു  ഇല്ലാതാകുന്നില്ല. )

എപ്പോഴാണു ദൈവത്തെ അറിയുക ?  ഇഹലോകജീവിതത്തില്‍  !

ഒരു മനുഷ്യന്‍റെ ഈ ലോകജീവിതത്തെ സാരമായി ബാധിക്കുന്ന പ്രധാന ഘടകമാണു അവന്‍റെ ഗര്‍ഭസ്ഥാവസ്ത. ഒരുവന്‍ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുന്ന ആ   9 മാസക്കാലം അനുഭവിക്കുന്ന സന്തോഷവും, സ്ന്താപവും, പിരിമുറുക്കവും,എല്ലാം അവന്‍റെ ജീവിതത്തെ സാരമായി ബാധിക്കുന്നു. മിക്കവാറും അതായിരിക്കും അവന്‍റെ ജീവിതത്തെ നിയന്ത്രിക്കുക.

ഏതാണ്ടു ഇതുപോലെയാണു ഒരുവന്‍റെ നിത്യജീവിതത്തെ നിയന്ത്രിക്കുന്നതു അവന്‍റെ ഇഹലോകജീവിതമാണു. ഒരുതരത്തില്‍ നിത്യജീവന്‍റെ ഗര്‍ഭസ്ഥാവസ്തയാണു ഇഹലോകജീവിതമെന്നുപറയാം ( ഇതുവരെ ആരും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല ഞാന്‍ പറഞ്ഞെന്നേയുള്ളു ) അപ്പോള്‍ ഇഹത്തിലെ ജീവിതമാണു അവനു നിത്യജീവനാണോ നിത്യ മരണമാണോയെന്നു വിധിക്കുക.

അതിനാല്‍ പ്രിയപ്പെട്ടവരേ ! നമുക്കു ഒരു കാര്യം മനസിലാക്കാം .മനുഷ്യനായിതീര്‍ന്ന പുത്രന്‍റെ ദൌത്യം പിതാവിനെ മഹത്വപ്പെടുത്തുകയെന്നതായിരുന്നു. ആ ദൌത്യം അടങ്ങിയിരിക്കുന്നതു തന്നെ ഏള്‍പ്പിച്ച എല്ലാവര്‍ക്കും നിത്യജീവന്‍ പ്രദാനം ചെയ്യുകയെന്നതിലും. തന്നെ ഏള്‍പ്പിച്ച ജോലി ( ദൌത്യം ) പൂര്ത്തിയാക്കികൊണ്ടു യേശു ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. എന്നുപറഞ്ഞാല്‍ നമ്മേയെല്ലാം നിത്യജീവന്‍റെ പാതയിലേക്കു നയിച്ചു. ഇനിയും നമ്മുടെ ജോലിയാണു അതു സ്വായത്തമാക്കുക അതിനു നാം ചെയ്യേണ്ടതു
"സത്യേകദൈവമായ അവിടുത്തേയും അവിടുന്നു അയച്ച യേശുക്രിസ്തുവിനേയും അറിയുകയെന്നുളളതാണു." അതാണു നിത്യജീവന്‍ .അതിനായി നമുക്കു പരിശ്രമിക്കാം . 

വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടൂ അവനെ എതിര്‍ക്കുക

And he said, " Truly I tell you, no prophet is accepted in the prophet's hometown " ( Lk.4:24 )

യേശു താന്‍ വളര്ന്ന സ്ഥലമായ നസ്രത്തില്‍ സ്വീകരിക്കപെടാതെ പോയതുകൊണ്ട് ഗലീലിയിലെ പട്ടണമായ കഫര്ണാമില്‍ എത്തി.അവിടെ പത്രോസിന്‍റെ അമ്മായിയമ്മയെ സൌഖ്യപെടുത്തി..അവര്‍ ധാരാളം രോഗികളെ വൈകുന്നേരമായപ്പോള്‍ അവന്‍റെ അടുത്തുകൊണ്ടുവരികയൂം രോഗികള്‍ സൌഖ്യമാക്കപെടുകയും ചെയ്തു. (ലൂകാ.4: 31 ff )

അവിശ്വാസികള്‍ യേശുവിനെവിട്ടുപോകുന്നു. യേശുവിന്‍റെ പ്രബോധനം സ്വീകരിക്കാത്തവര്‍ യേശുവിനു എതിരായി പ്രവര്ത്തിക്കുകയൂം അവനെ കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു ." അവര്‍ അവനെ അവരുടെ പട്ടണത്തില്‍ നിന്നു പുറത്താക്കുകയും ത്ങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശ്രുംഗത്തില്‍ നിന്നു താഴേക്കുതള്ളിയിടാനായി കൊണ്ടുപോകുകയും ചെയ്തൂ എന്നാല്‍ അവന്‍ അവരുടെ ഇടയിലൂടെ നടന്നു അവിടം വിട്ടുപോയി " ( 4:29 - 30 )

ശീഷ്യന്മാര്‍ പോലും യേശുവിനെ വിട്ടുപോകുന്നു. 
 

" സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നുനിങ്ങള്‍ മനുഷ്യപുത്രന്‍റെ ശരീരം ഭക്ഷിക്കുകയും അവന്‍റെ രക്തം പാനം ചെയ്യ്യുകയും ചെയ്യ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൂ ജീവന്‍ ഉണ്ടായിരിക്കൂകയില്ല. എന്‍റെ ശരീരം ഭക്ഷിക്കുകയ്യും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ടു അവസാനദിവസം ഞാന്‍ അവനെ ഉയര്‍പ്പിക്കും ."" ( യോഹ .6: 53 - 54 )
ഇതൂ വിശ്വസിക്കാന്‍ കഴിയാത്തവര്‍ അവനെ ഉപേക്ഷിച്ചു. ഈ വാക്കുകള്‍ കഠിനമാണു . ഇതു വിശ്വസിക്കുന്നതെങ്ങനെ ? ഇവന്‍റെ ശരീരം ഭക്ഷിക്കാനോ ? രക്തം കുടിക്കണമെന്നോ ? അവന്‍റെ ശിഷ്യന്മാരില്‍ വളരെപേര്‍ അവനെ വിട്ടുപോയി. എന്നിട്ടും യേശു തന്‍റെ വചനം മാറ്റിപറഞ്ഞില്ല. നിംഗള്‍ ഭക്ഷിക്കുപോള്‍ എന്‍റെ ഒര്‍മ്മക്കായി , ശാരീരമല്ല ശരീരമാണെന്നു വവറുതേ ഓര്ത്തു അപ്പം കഴിക്കാന്‍ പറഞ്ഞില്ല. ഒരു നീക്കുപോക്കുംപറഞ്ഞില്ല . പകരം ബാക്കിയുള്ളവരും പോകാന്‍ അഗ്രഹിക്കുന്നോ യെന്നുചോദിക്കുകയാണു ചെയ്തതു. ( യോഹ.6 : 60 - 68 ) 
 
 

അന്നു യേശുവില്‍ ഇടറിയവര്‍ വിശ്വാ്സികളായി നടിച്ചു. ആവരാണു സത്യ വിശ്വാസികള്‍ എന്നുപറഞ്ഞു. കുര്‍ബാനയെ നിഷേധിച്ചു. കുര്‍ബാനയിലെ തിരുസാന്നിധ്യം നീഷേധിച്ചു. യേശുവിനേയും അപ്പസ്തോലന്മാരേയും ചീത്തപറഞ്ഞീട്ടൂണ്ടാകാം പിണങ്ങി പോകുന്നവര്‍ പറയുന്നതൂം പ്രവര്‍ത്തിക്കുന്നതും ഒക്കെ ചെയ്തിട്ടുണ്ടാകും. ( അന്നു കരിഓയില്‍ ഇല്ലാഞ്ഞതു ഭാഗ്യം ) അമ്മയെ പള്ളുപറയുകയും ,ശപിക്കുകയും ഒക്കേ ചെയ്തിട്ടുണ്ടാകും. കാരാണം ഇന്നു കാണുന്നതും അതാണെല്ല്ലോ ?
അന്നു ശിഷ്യന്മാരെ അടര്‍ത്തികൊണ്ടു പോയതു ശത്രുവായ പിശാചിന്‍റെ പണിയാണു . ഇന്നും അവന്‍റെ പിന്‍ഗാമികള്‍ അതുതന്നെചെയ്യൂന്നു..
1) തിരുശരീര രക്തങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറല്ല.
2) കുര്‍ബാനയിലെ ദിവ്യ സാന്നിധ്യം നിഷേധിക്കൂന്നു.
3) സഭയേയും അപ്പസ്തോലന്മാരേയും ഉപേക്ഷിക്കുന്നു.
4) യേശു പറഞ്ഞതിനെ വളച്ചൊടിക്കുന്നു .( സുവിശേഷത്തെ )
5) മാതാവിനേയും ,വിശുദ്ധന്മാരേയും അവഹേളിക്കുന്നു.

ഇങ്ങനെ ധാരാളം കാര്യങ്ങള്‍ പറയുവാനുണ്ടു . അന്നുപോയവരുടെ പീന്‍ തലമുറക്കാര്‍ തന്നെയാണ്ണു ഇവരും.

പോയവരെ തിരികെ കൊണ്ടുവരാന്‍ യേശുവിനുപോലും കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ ശ്രമിച്ചിട്ടു ഒരു കാര്യവും ഇല്ല. അവരുടെ ബോധം തെളിയുകയോ തെറ്റു മനസിലാക്കുകയോ ഇല്ല. 
 
" അവര്‍ കണ്ടിട്ടും കാണാതെയ്യും കേട്ടിട്ടും കേള്‍ക്കതെയും ഇരിക്കുന്ന ശാപം കിട്ടിയ കൂട്ടരാണു .അവരെ വെറുതെ വിടുക.

സഹോദരന്മാരേ വിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ടൂ അവനെ എതിര്‍ക്കുക
" നിങ്ങളൂടെ ശത്രുവായ പ്പിശാചു അലറുന്ന സിംഹത്തെപോലെ ആരെ വിഴുങ്ങണമെന്നൂ അന്വേഷിച്ചുകൊണ്ടു ചുറ്റി നടക്കുന്നൂ. വിശ്വാസത്തില്‍ ഉറച്ചു നിന്നൂകൂണ്ടു അവ്വനെ എതിര്‍ക്കുവിന്‍ " ( 1 പത്രൊ.5:8 - 9 )

Saturday, 5 December 2015

സീസറിനു നികുതികൊടുക്കണമോ ?

 He said to them ," Then give to the emperor the things that are the emperor's and to God the things that are God's ." ( Lk.20:25 )

സീസറിനു നികുതികൊടുക്കണമോ ?

യ്യേശുവിനെ കുടുക്കുവാന്‍ നിയമജ്ഞരൂം,ഫരീസയരും,പ്രാധാന പുരോഹിതരൂം തന്ത്രം പ്രയോഗിക്കുന്ന അവസരത്തില്‍ യേശു കൊടുക്കുന്ന മറുപടി ശ്രദ്ദേയമാണു. ഒരു ദനാറാ എന്നെ കാണികകകുവിന്‍. അവര്‍ കാണിച്ചപ്പോള്‍ അതില്‍ സീസറിന്‍റ രൂപവും ലിഖിതവുമാണു . " എങ്കില്‍ സ്സീസറിനുളളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുവിന്‍ "

ആരാധനയും ബഹുമാനവും 

ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും എനാല്‍ അരാധനാ ദൈവത്തിനുമാത്രമെന്നുമാണു യേശു പറഞ്ഞതിന്‍റെ അര്ത്ഥം .അതൂകൊണ്ടാണു ഒരിക്കല്‍ യേശു പറഞ്ഞതു അധിക്കരമെല്ലാം മുകളില്‍ നിന്നും നല്കപെടുന്നുവെന്നു. " മുകളില്‍ നിന്നും ലഭിച്ചില്ലായ്യിരുന്നുവെങ്കില്‍ നിനക്കു എന്‍റെ മേല്‍ ഒരധികാരവും ഇല്ലായിരുന്നുവെന്നു "
യേശൂപോലും അധീകാരത്തിനു കീഴ്വഴങ്ങിയീരുന്നു. ഒരിക്കല്‍ മസ്യത്തിന്‍റ വായില്‍ നിന്നും നാണയം എട്ടുത്തു കപ്പം കൊടുകകകുന്നൂ. ബഹുമാനികകകേണ്ടവരെ ബഹുമാനിക്കാനാണു യേശു പഠിപ്പിച്ചതും ചെയ്തതുമെല്ലാം. എന്നാല്‍ ആരാധനദൈവത്തിനുമാത്രം 


തന്‍റെ അമ്മയെ ബഹുമാനിക്കുന്ന യേശു 

കാനന്നയിലെ കല്ല്യാണത്തിനൂ തന്‍റെ സമയം ആകാഞ്ഞിട്ടുകൂടി തന്‍റെ അമ്മയുടെ അപേക്ഷ സാധീച്ചുകൊടുക്കകന്നയേശു. മാതാപിതാഅക്കളെ ബഹുമാനിക്കണമെന്നു പഠിപ്പിച്ച യേശൂ ഒരിക്കലും തന്‍റ അമ്മക്കുകൊടുക്കേണ്ട ബഹുമാനം കൊടുക്കാറ്റ്തിരുന്നിട്ടില്ല.
അവസാന നിമിഷം തന്‍റെ അമ്മയെ വഴിയാധാരമാക്കിവിടാതെ തന്‍റെ പ്രിയ്യ ശിഷ്യനെ ഏള്‍പ്പിച്ചിട്ടാണു മരിക്കുന്നതു. തന്‍റെ അംമമയുടെ കാര്യത്തില്‍ അതീവശ്രദ്ധ യേശ്ശുവിനു ഉണ്ടായിരുന്നു.

അന്നു യേശുവിനു എതിരേ കളളസാക്ഷ്യം .
യേശൂ ദൈവ നിന്ദ ചെയ്തുവെന്നും , സ്വയം ദൈവമാക്കി,,ശാബദു ലംഘിച്ചു വെന്നും മറ്റുമുള്ള പച്ചകള്ളമാണു അന്നുപടച്ചുവിട്ടതു. അവര്‍ ലൂസിഫറിന്‍റ ചാരന്മാരാണു.

ഇന്നു യേശുവിന്‍റെ മണവാട്ടിയായ സഭക്കകതിരേ കള്ള സാക്ഷ്യം !

ഇന്നു ഒന്നും പറയാന്‍ കാണാത്തതുകൊണ്ട് കല്ലുവെച്ച നുണ പറയുന്നു.
1) കത്തോലിക്കാ സഭക്കു ബൈബിളില്ല.
അവന്‍ കക്ഷത്തില്‍ തിരുകി നടക്കുന്ന ബൈബിള്‍ എവിടെനിന്നും കീട്ടിയതാണെന്നു അവന്നറിയില്ല. ബൈബിള്‍ ( പുതിയ നിയമം)സഭയുടെ കുഞ്ഞാണു. സഭയിലാണു ബൈബിള്‍ ഉണ്ടായതു. ഇതാണു ബൈബീള്‍ എന്നു ലോകത്തിനു കാണിച്ചുകൊടുത്തതു കത്തോലിക്കാസഭയാണു. നൂറ്റാണ്ടൂകളോളം ഇരുന്നു പകര്‍ത്തി എഴൂതി ,വാക്യങ്ങള്‍ തിരിച്ചു ഇതാണു ബൈബിള്‍ എന്നുപറഞ്ഞുലോകത്തിനുകാ ണിച്ചുകൊടുത്തപ്പോള്‍ അതിന്‍റെ ശിഖരങ്ങള്‍ വെട്ടിമാറ്റി വേണ്ടാത്തവ ഏച്ചുവെച്ചും വടിയാക്കി സഭയുടെ തലക്കു അടിക്കാമെന്ന വ്യാമോഹത്തില്‍ ആദ്യം ഉരൂവിടുന്ന കളളമാണൂ കാത്തോലിക്കാസഭക്കു ബൈബിള്‍ ഇല്ല. അവര്‍ ബൈബിള്‍ പഠിക്കുകയോ പഠിപ്പിക്കുകയോയില്ല്ല.

2) വിഗ്രഹത്തെ അരരരാധിക്കും ! ഇവര്‍ക്കു വിഗ്രഹാരാധാനയെന്നാല്‍ എന്താണെന്നോ ,വിഗ്രഹമെന്നുപ്പറഞ്ഞാല്‍ എന്താണെന്നോ ആരിയില്ല. ഇരിക്കാനുള്ള കൂരണ്ടിപോലൂം വീഗ്രഹമാണെന്നു പറയും ( ഇതേക്കുറിച്ചു പലപ്പോള്‍ എഴുതിയതിനാല്‍ വിടൂന്നു )

3) ദൈവത്തയല്ല മറിയത്തെ ആരാധിക്കും..
കണ്ണുപൊട്ടൂന്ന കളളം .പറയാന്‍ ഒരൂ മടിയുമില്ല. അതിനാല്‍ യേശു പറഞ്ഞു അവന്‍ കള്ളനും കള്ളന്‍റ പിതാവുമാണെന്നു. ആരാധനയെന്താ ബഹൂമാനം എന്നാല് എന്താണു .ഇതുതമ്മിലുള്ളവ്യത്യാസം എന്ന്താണ്ണു ഒന്നും അറിയാതെ
വീറുതെ വായില്‍ വരുന്നതെല്ലാം തട്ടീവിടും .

ബഹുമാനിക്കേണ്ടവരെബഹുമാനീക്കാന്നും ദൈവത്തെ ആഅരാധിക്കാനും യേശു പറഞ്ഞു ."സീസറിനുളള്തു സീസറിനൂം ദൈവത്തിനുള്ളതു ദൈവത്തിനും "

He said to them ," Then give to the emperor the things that are the emperor,s and to God the things that are God,s ." ( Lk.20:25 )

മനുഷ്യനെ തെറ്റിക്കാന്‍ ലൂസിഫറിന്‍റെ ചാരന്മാര്‍ ഓടി നടക്കുന്നു. സൂക്ഷിക്കണം

Thursday, 3 December 2015

അഭിനവ ലൂസിഫര്‍ അരൊക്കെ ?

" നിങ്ങള്‍ ഭൂമിയുടെ ഉപ്പാണു . ( മത്താ.5:13 )
" നിങ്ങള്‍ ലോകത്തിന്‍റെപ്രകാശമാണു . (മത്താ.5 :: 14 )
" മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്ത്തികള്‍ കണ്ടു, സ്വര്‍ഗസ്ഥനായ നിംഗളുടെ പിതാവിനെ മഹത്വപെടുത്തേണ്ടതിനു നിംഗളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ "  ( മത്താ.5:: 16 )

യ്യേശുവിന്‍റെ ഇതേവാക്കുകളല്ലെ ഫ്രന്‍സീസ് പാപ്പായും നമ്മോടു പറയുന്നതു  ?

ക്രിസ്തീയ സഹോദരന്മാരേ ഉണരുക. നിങ്ങള്‍ ലോകത്തിന്‍റെ " ഉപ്പാണു " .

ഏതാണ്ടു 1500 ഓളം ഉപയോഗം ഉപ്പിനുണ്ടു . എന്നാല്‍ വളരെ വിലകുറഞ്ഞ ഒരു സാധനമാണു. കടകളിലും വെറുതെ വെളിയില്‍ വെക്കുകുന്ന വിലകുറഞ്ഞതും എന്നാല്‍ സാധനങ്ങളെ കേടുകകടാതെ സൂക്ഷിക്കുന്നതും ,എല്ലാത്തിനും രുചികൊടുക്കുന്നതും ഒക്കക ഉപ്പാണു.അതീനാല്‍ അതു വിലയുള്ളതല്ലേ ?

ഈ വിലകുറഞ്ഞ സാധനത്തെ വിലയുള്ളതാക്കിതീര്ത്തതു അതിന്‍റെ ഉറയാണു,
മനുഷ്യാ നീ ലോകത്തിന്‍റെഉപ്പാണു എന്നുപറഞ്ഞാല്‍ നിന്നെ വിലയുള്ളതാക്കി തീര്‍ക്കുന്നതു " ഉറയാകുന്ന "   ജീവചൈതന്യമാണു. മാനുഷീകമായ ചൈതന്യമാണു , ദൈവത്തിന്‍റെ ദാനമായ ദൈവീകചൈതന്യമാണു .
ദൈവം മനുഷ്യനെ രൂപപ്പെടുത്തിയപ്പോള്‍ അവന്‍ വെറും കളിമണ്‍ പാവയ്യായിരുന്നു. ജീവന്‍റെ ശ്വാസം ആവന്‍റെ  നാസാര്ന്ധ്രങ്ങളിലേക്കു നിശ്വസ്സിച്ചപ്പ്പോള്‍ അവന്‍ ജീവനുളളവനായിതീര്‍ന്നു. അതേ മനുഷ്യനിലെ ജീവന്‍ ദൈവത്തിന്‍റെ ദാനമാണു. അതാണു അവാനെ വിലയുളളവനാക്കിതീര്ത്തതു .ഇല്ലെങ്കില്‍ അവന്‍ ഉറകെട്ടവനും മണ്ണും  വിലയില്ലാത്തവനുമായിതീരും. അതാണു യേശു പറഞ്ഞതു നിങ്ങള്‍ ലോകത്തിന്റെ ഉപ്പാണെന്നു.

നിന്നിലെ ഉറയാണു മറ്റുള്ളവ്വരെ രുചിയുള്ളവരാക്കുന്നതു. അതു കെട്ടുപോയാല്‍ നീ ഉപയോഗശൂന്യനാകും. ലോകത്തിനു നിന്നെ കൊണ്ടു ഒരു പ്രായോജ്ജനവൂം ഇല്ലാതാകും.

നീ ലോകത്തിന്‍റെ പ്രകാശമാണു . ക്രിസ്തു ശിഷ്യാ ! നീ ലോകത്തിന്‍റെ പ്ര്രകാശമാണു. മറ്റുള്ളവരെ പ്രകാശിപ്പികേണ്ടതു നീയാണു. നീ പ്രകാശവാഹകനാണു .ലൂസിഫര്‍ പിഴക്കുന്നതിനു മുന്‍പുള്ള അവസ്ഥയാണു നീനക്കുളളതു .  പക്ഷേ അതു മറന്നിട്ടു ഇന്നത്തെ  ലൂസിഫര്‍ ആകാനുള്ള നിന്‍റെ ശ്രമം ലോകത്തിനു ഒരു പ്രയോജനവും നല്‍കില്ല.



അഭിനവലൂസിഫര്‍ അരൊക്കെ ?

1) സഭയെ ധിക്കരിക്കുന്നവര്‍
2) കന്യാമറിയത്തെ ,യേശുവിന്‍റെ അമ്മയെ ധിക്കരിക്കൂന്നവര്‍
3) കൂദാശകളെ പ്രത്യേകിച്ചു പരിശുദ്ധ കുര്‍ബാനയെ ധിക്കരിക്കുന്നവര്‍
4) വി.കുര്‍ബാനയിലെ ദൈവസാനിധ്യത്തെ ധിക്കരിക്കുന്നവര്‍
5)ഫ്രാന്‍സീസ് പാപ്പാ പറഞ്ഞതു സ്വജിവിതത്തില്‍ പകര്‍ത്താന്‍ പറ്റാത്തവര്‍
6) സ്കൂളുകളും,ആശുപത്രികളും പണസമ്പാദനത്തിനായി ഉപയോഗിക്കുന്നവര്‍                                                                                   7)  ആഡംബാര ജീവിതം നയിക്കുന്നവര്‍ പ്രത്യേകിച്ചു സന്യാസിമാര്‍
8) കോഴ വാങ്ങുന്നവരും അതിനു അനുവാദം കൊട്ടുക്കുന്നവരും
9) ആഡംബരാത്തിനുവേണ്ടി കേടില്ലാത്ത പള്ളിപൊളിച്ചു പണിയുന്നവര്‍
10) ഞാന്‍ ക്രിസ്തു ശിഷ്യനാണെന്നു ബോധ്യമില്ലാത്തവര്‍ .

സഹോദരാ സ്വര്‍ഗത്തില്‍ ഒന്നും സാമ്പാദിക്കാതെ ഈ ലോകത്തീല്‍ സമ്പാദ്യത്തീന്‍റെ കുന്നു കൂട്ടിയിട്ടു വെറുംകൈയോടെ ഈ ലോകം വിട്ടു പിരിയുന്നതില്‍ എന്തര്‍ത്ഥമാണു ഉള്ളതു ?

" അതീനാല്‍ മനുഷ്യര്‍ നിങ്ങളുടെ സല്‍പ്രവര്‍ത്തികള്‍ ക്കണ്ടീട്ടു സ്വര്‍ഗസ്ഥനായ
നിംഗളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുന്‍പില്‍ പ്രകാശിക്കട്ടെ " ( മത്താ.5: 16 )

Tuesday, 1 December 2015

ജപമാല ബൈബിള്‍ അധിഷ്ടിതമാണു

നൊബേല്‍ സമ്മാനം നേടിയവരെ അഭിനന്ദിക്കുന്നതു നല്ലതാണു

ദൈവം ചിലരേ പ്രത്യേകം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോള്‍ നാമും അവരെ ബഹുമാനിക്കുന്നതു ദൈവത്തിനിഷ്ടമാണു. ഉദാ. പരിശുദ്ധകന്യാമറിയത്തെ ദൈവം പ്രത്യേകം പേരുവിളിച്ചഭിനന്ദിച്ചവളാണു

അവളെ എല്ലാവരും ഭാഗ്യവതിയെന്നുവിളിക്കും ( ലൂക്ക. 1: 42,45,48 )

സ്വര്‍ഗത്തിലും വലിയവരും ചെറിയവരും

യേശുപറഞ്ഞു സ്ത്രീകളില്‍നിന്നും ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവരില്ല. എന്നാല്‍ സ്വര്‍ഗത്തിലെ ചെറിയവന്‍ യോഹന്നാനെ ക്കാള്‍ വലിയവനാണു . ( ലൂക്കാ.7:28 )

പരീക്ഷയിലെ വിജയം


കഷ്ടിച്ചു രക്ക്ഷപെടുന്നവരും റാങ്കുവാങ്ങിജയിച്ചവരും

35% വാങ്ങിയാലും ജയിക്കും 60% വാങ്ങിയാല്‍ ഫസ്റ്റ് ക്ളാസ് പിന്നെ ഡിസ്റ്റിംഗ്ഷന്‍ , പിന്നെ എറ്റവും കൂടുതല്‍ വാങ്ങിയവന്‍ (റാങ്ങ്കുള്ളവന്‍) .എറ്റവും കൂടുതല്‍ വാങ്ങിയ ചിലര്‍ മാത്രം ആദരിക്കപ്പെടുന്നു. എല്ലാവരാലും അവര്‍ അനുമോദിക്കപ്പെടുന്നു.

ഇതുപോലെ ദൈവം എല്ലാവരേയും സ്നേഹിക്കുമ്പോള്‍ തന്നെ ചിലരെ പ്രത്യേകമാം വിധം ആദരിക്കുന്നു. അങ്ങനെയുള്ളവര്‍ ആദരിക്കപ്പെടുന്നതു ദൈവത്തിനിഷ്ടമാണു.

നായ് കച്ചി തീന്നില്ല എന്നാല്‍ പശുവിനെകൊണ്ടു തീറ്റിക്കയുമില്ല. അങ്ങനെയും ചിലരുണ്ടു പ്രാര്‍ത്ഥിക്കില്ല . ആരെക്കൊണ്ടും പ്രാത്ഥിപ്പിക്കുകയുമില്ല.

യാമപ്രാര്‍ത്ഥന 

ഓരോ സഭയുടെയും ലിറ്റര്‍ജിയുമായി ബന്ധപ്പെട്ടാണു യാമപ്രാര്ത്ഥന രൂപം കൊണ്ടിരിക്കുന്നതു . അതു ഓരോസഭയുടെയും പ്രാര്ത്ഥനയാണു. അതുചൊല്ലുന്നതു സഭയോടുചേര്‍ന്നാണു . അതിനു നിര്‍ബന്ധവും ഉണ്ടു എന്നാല്‍ ഭക്താഭ്യാസങ്ങള്‍ അങ്ങനെയല്ല. അതുചെയ്യണമെന്നോ ആചരിക്കണമെന്നോ ഒരു നിര്‍ബന്ധവും ഇല്ല. 35% വാങ്ങിജയികാന്‍ അതുവേണമെന്നില്ല. എന്നാല്‍ 100 ഉം വാങ്ങാന്‍ ടൂഷനോ ജനറല്‍ ആയി ധാരാളം ബുക്കുകള്‍ വായിക്കുകയോ ചെയ്താല്‍ അതു വേണ്ടാ ടെക്സ്റ്റു ബ്ബുക്കുമാത്രം മതിയെന്നു പറഞ്ഞാല്‍ ? അതു തെറ്റാണു വേണ്ടാന്നു പറയുന്നവര്‍ മടിയ്ന്മാരാണു. സിലബസില്‍ പെട്ടതല്ലായിരിക്കാം. ഇതുപോലെ നമ്മുടെ ലിറ്റര്‍ജിയില്‍ ഉള്ളതു ചെയ്തതിനു ശേഷം സിലബസിനു പുറത്തുള്ള അല്ലെങ്ങ്കില്‍ ലിറ്റര്‍ജിക്കു വെളിയിലുള്ള ഭക്താഭ്യാസങ്ങള്‍ ചെയാന്‍ ആരെങ്ങ്കിലും സമയംകണ്ടെത്തിയാല്‍ ? തെറ്റാണോ?. .ജപമാല ലത്തീന്‍കാരന്‍റെ മാത്രമാണെന്നു പാറയുന്നതു
ബൈബിള്‍ ലത്തീന്‍കാരന്‍റെ മാത്രമാണെന്നുനുപറയുന്നതിനൂ തുല്യമാണു. കാരണം ജപമാലയീല്‍ ബൈബിളില്‍ ഉള്ള കാര്യങ്ങളാണു ധ്യാനിക്കുന്നതു ജപമാല ലത്തീന്‍ സ്സഭയില്‍ രൂപം കൊണ്ട ഒരു ഭക്താഭ്യാസമാണു .

വിശ്വാസമുള്ളവര്‍ക്കുമാത്രമാണു. അരും നിര്‍ബന്ധിക്കുന്നില്ല. നിത്യരക്ഷക്കു അത്യാവശ്യവുമല്ല. പക്ഷേ സഹായകമാണു. സഭയുടെ പ്രാര്ത്ഥനക്കു പകരമായല്ല ജപ്പമാല ചൊല്ലുന്നതു

Private devotion !

ഓരോ സഭയും മറ്റുസഭയില്‍ നിന്നും private devotions സ്വീകരിക്കാറുണ്ടു .

വിശുദ്ധകുര്‍ബാനയുടെ പരസ്യമായ ആരാധന 

മലബാര്‍ സഭയിലും ,മലങ്കര സഭയിലും അതു സ്വീകരിച്ചിട്ടുണ്ടൂ . മലങ്ക്കര സഭയ്യില്‍ കര്‍ശനമായ നിഷകര്ഷയോടെയാണു സ്വ്വീകരിച്ചതു .അതു പീഠത്തില്‍ വയ്ക്കരുതു. വെയില്‍ ഇട്ട് മൂടണം .അരുളിക്കാഅവേണ്ടാ ഇങ്ങനെ മലങ്കര സഭയുടെ ല്ലിറ്റര്‍ജീയുമായി യോജിച്ചു പോകുന്നരീതിയിലാണു

ജപമാല പ്രാര്ത്ഥന 

ഇതു ലിറ്റര്‍ജിയുടെ ഭാഗമല്ല. യാമപ്രാര്ത്ഥനക്കു പകരവുമാകില്ല.ഇതെല്ലാം 100 പ്രാവശ്യം പറഞ്ഞകാര്യങ്ങളാണു. എന്നാല്‍ ഏറ്റവും നല്ല ഒരു private devotion എന്ന നിലയില്‍ സഭ അതിനെ പ്രോല്സാഹിപ്പിക്കുന്നു.

ജപമാല ചൊല്ലേണ്ടാ 

ചിലര്‍ യാമപ്രാര്ത്ഥനക്കു പകരമായി ജപമാല ചൊല്ലിയവസാനിപ്പിക്കുന്ന ഒരു രീതി കണ്ടപ്പോള്‍ മലബാര് സഭ അതിനെ നിരുല്സാഹപെടുത്തീ കാരരരണം സഭയുടെ പ്രാര്ത്ഥന ഉപേക്ഷിച്ചു ജപമാല ചൊല്ലുന്നതു ശരിയല്ലാത്തതുകൊണ്ടു . ചില അറിവില്ലാത്തജനം കുര്‍ബാന ഉപേക്ഷിച്ചു നവനാളിന്‍റെ പുറകെ പോയതു പോലെ ആകാന്‍ പാടില്ല.

Liturgy and liturgical prayers .

സമയം ഇല്ലാത്തവര്‍ക്കു ഇതു മാത്രം മതി . സമയം ഉള്ളവര്‍ ഇതില്‍ മാത്രം ഒതുങ്ങാതെ private devotions കൂടെ ജീവിതത്തില്‍ പ്രാവര്ത്തികമാക്കുന്നതു നല്ല്ലതാണു. " നയ്യപ്പത്തീനു നെയ് കൂടിയതുകൊണ്ടു " ഒരു അബദ്ധവും ഇല്ല.

സമയം ഇല്ലെങ്കിലും മണിക്കൂറുകളോളം ഇരുന്നു സീരിയല്‍ കാണുന്നതീനു ആര്‍കും ഒരു എതിര്‍പ്പും ഇല്ല. എന്നാല്‍ സമയമ്മുണ്ടെങ്ങകീലും ജപമാല ചൊല്ലിയ്യാല്‍ അതു " നമ്മുടെ ലിറ്റര്‍ജിയുടെ ഭാഗമല്ല " അതു ചെയ്യാന്‍ പാടില്ലെന്നുപറയാന്‍ ധാരാളം പേരുണ്ടു .അവര്‍ ഒരു പ്രാര്ത്ഥനയും ചൊല്ലുന്നവരല്ലായിര്‍ിക്കാം !!!!!

ജപമാല ചൊല്ലിയാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നു പറയാന്‍ 100 നാക്കാണു !
ജപമാല പ്രാര്‍ത്ഥന ആര്‍ക്കുവേണ്ടിയാണു ?
ബൈബിള്‍ വായിക്കുന്നവര്‍ക്കുവേണ്ടിയാണു .
എന്തുകൊണ്ടാ അങ്ങനെ പറഞ്ഞതു ?
ബൈബിളിലെ കാര്യങ്ങള്‍ മാത്രാമാണു ജപമാലയില്‍ ഉള്ളതു .



വെറുതെ ചൊല്ലിവിടുകയാണോ ?
അല്ല. ബൈബിള്‍ സംഭവങ്ങള്‍ ദ്ധ്യാനിക്കുകയാണു.
ബൈബിള്‍ വായിക്കുമ്പോഴും ധ്യാനം ആണെല്ലോ ?
വായിക്കുമ്പോള്‍ ധ്യാനാത്മക്കമായി കേള്‍ക്കുന്നു. എന്നാല്‍ ജപമാലയില്‍ ഒരേ സംഭവം കൂടുതല്‍ സമയം ധ്യാനിക്കുന്നൂ. ധ്യാനവും പ്രാര്‍ത്ഥനയും ഒരുപോലെ നടക്കുന്നു.
ഇതു ഏതെങ്കിലും ഒരു സഭയുടേതാണോ ?
അല്ല. എല്ലാസഭകള്‍ക്കുംവേണ്ടിയുള്ള ഒരു ഭക്താഭ്യാസമാണു. ലത്തീന്‍ സഭയിലാണു ഇതു രൂപം കൊണ്ടതു.

സഭയുടെ പ്രാര്ത്ഥ്ന ഏതാണു ?
ഓരോ സഭക്കും സഭയുടേതായ പ്രാര്ത്ഥന ( യാമപ്രാര്ത്ഥന ) പ്രത്യേകം ഉണ്ടു..



യാമപ്രാര്ത്ഥന വിട്ടിട്ടു ജപമാല ചൊല്ലിയാല്‍ മതിയോ ?
പോരാ . സഭയോടൊത്തുള്ള യാമപ്രാര്ത്ഥ്നക്കു പകരമാകില്ല ജപമാല. യാമപ്രാര്ത്ഥന ചൊല്ലികഴിഞ്ഞ് അധവാ അതിനു മുന്‍പു ജപമാല ചൊല്ലാവുന്നതാണു

ജപമാല രാജ്ഞി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ !

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...