Wednesday 30 September 2015

പ്രശനക്കാരായ കുഞ്ഞുങ്ങള്‍

തുഹ് മോ തോബോ == നല്ല കുടുംബം
കുട്ടുംബത്തില്‍ സ്നേഹവും പരിശുദ്ധിയും നിലനില്ക്കണമെങ്കില്‍ ?
മൂല്യാധിഷ്ഠിതജീവിതംനയിക്കുന്നഭാര്യയുംഭര്‍ത്താവുമായിരിക്കണം കുടൂംബത്തില്‍
ഈ മൂല്യങ്ങള്‍ ലക്ഷ്യവും ഉറപ്പും ,അര്ത്ഥവും നല്കി സംത്രിപ്തിയും സമാധാനവും കുടുംബത്തില്‍ വളരുവാന്‍ സഹായിക്കുന്നു.
ചിലമൂല്ല്യങ്ങള്‍ ..
പെരുമാറ്റ മര്യാദകള്‍,,, വിന്നയം ,അച്ചടക്കം ,സേവനസന്നദ്ധത, സത്യസന്ധത , ക്രിത്യനിഷ്ഠ ,അനുസരണം.ശുചിത്വം, ശാലീനത , ഇങ്ങനെ ധാരാളം ഗുണങ്ങള്‍ .
ഒരു കുടുംബത്തിന്‍റെ അടിസ്ഥാനം സ്നേഹവും അതില്‍ നിന്ന്നും ഉരുത്തിരിയുന്ന സഹന്നസന്ന്ദ്ധതയുമണെന്നു മൂന്‍പു കണ്ടതാണെല്ലോ ?

മാതാപിതാഅക്കള്‍ തമ്മിലുള്ള , സഹകരണത്തിന്‍റെയും സ്നേഹത്തിന്‍റെയും മാത്രുകയാണൂ മക്ക്കാള്‍ക്കു പ്രചോദനമായിതീരേണ്ടതു.. ഒരുകുടുംബത്തെ ദൈവീകപദ്ധതിയുടെ പൂര്ത്തീകര്രണമായി മുന്‍പോട്ടു നയിക്കേണ്ടതു മൂല്യാധിഷ്ഠിതജീവിതം തന്നെയാണു .

ജഡീകാസക്തി ഒരു ദ്ദുശിലമാണു അതൂ മാറ്റിയെടുക്കേണ്ടതു കുടുംബ ഭദ്രതക്കു ആവാശ്യമാണു. മനുഷ്യന്‍ വെറും ജഡമല്ല. മ്മറിച്ചു ദൈവാത്മാവിന്‍റെ ആലയമാണു. അതിനാല്‍ ജഡമോഹങ്ങള്ളില്‍ മുഴുകി ജീവിക്കുന്നാവര്‍ താങ്ങളുടെ മഹത്വം എന്തെന്നൂ മനസില്ലാക്കാത്തവരാണു.
ഭര്യാഭര്ത്താക്ക്ന്മാരുടെ സ്നേഹ ബന്ധത്തില്‍ ന്നിന്നാണു മക്കള്‍ ജനിക്കേണ്ടതെന്നു മുന്‍പു പറഞ്ഞിട്ടുണ്ടെല്ലോ ? ജഡീകാസക്തിയുടെ പൂര്ത്തീകരണമല്ല ഭാര്യാ ഭര്ത്രുബന്ധത്തില്‍ നടക്കേണ്ടതു.. !

നുണ ,ക്കള്ളതരങ്ങള്‍,തുടങ്ങീ സത്യസന്ധതക്കു വിരുദ്ധമായ പ്രവര്ത്തികള്‍ ബന്ധങ്ങളെ താറുമാറാക്കും. ബന്ധങ്ങാള്‍ വെറൂം യാന്ത്രികമായി മാറും. ഈ സമ്മയത്തു ജ്ജനിക്കുന്ന ഉരുവാകുന്ന കുഞ്ഞുങ്ങള്‍ ,സമൂഹത്തില്‍ പ്രശ്നക്കാരായ കുഞ്ഞുങ്ങള്‍ ആയിതീരാന്‍ സാധ്യതകകടുതാലാണു.

പ്രശനക്കാരായ കുഞ്ഞുങ്ങള്‍.

അതിന്‍റെ മൂലകാരണം അന്ന്വേഷിച്ചുപോയാല്‍ ഗര്‍ഭധാരനനിമിഷവും ,അമ്മയുടെ ഉദരത്തില്‍ അയിരിക്കുന്ന 9 മാസക്കാലവും വളരെ പ്രധാനപ്പെട്ടതാണു. ഈ അവസ്ഥയില്‍ ഉണ്ടാകുന്ന പാളിച്ചകള്‍ വളരെ ശക്തമായി കൂഞ്ഞിനെ സ്വാധീനിക്കും. ഒരു സ്ത്രീക്കു ഏറ്റവും കൂടുതല്‍ സംരക്ഷണവും സ്നേഹവും ലഭിക്കേണ്ടതു ഗര്‍ഭിണിയായ അവസ്ഥയിലാണു.ഭര്ത്താവിന്‍റെ സാമിപ്യവും സ്നേഹവും സുരക്ഷിതത്വവും ഉറപ്പ് വരുത്തേണ്ടതും ,ജനിക്കാന്‍ പോകുന്നകുഞ്ഞിനോടുള്ള സ്നേഹപ്രകടനവും,ലാളനയും സ്പ്ര്‍ശനത്തില്‍ കൂടീയും ,സംസാരത്തില്കൂടിയും അവള്‍ക്കു ബോധ്യമാകണം. അമ്മയൂടേയും കുഞ്ഞിന്‍റെയും മാനസീകാരോഗ്യത്തിനു അതു ആവശ്യമാണു .എന്നാല്‍ ഇതിനു വിപരീതമായി ഉണ്ടാകുന്ന നിഷേധാത്മകമായ എല്ലാം തന്നെ വിപരീതഫലങ്ങള്‍ ഉളവാക്കും. അതില്കൂടി അമ്മക്കും കുഞ്ഞിനും ആന്തരീകമുറിവുകള്‍ ഉണ്ടാവുകയും അതു മാനസീകമായി അവരെ തളര്‍ത്തുകയും ചെയ്യും.ജനന ശേഷം കുഞ്ഞു ഒരു പ്രശ്നക്കാരനായി വളര്ന്നു വരുന്നതെങ്ങനെയെന്നു നോക്കേണ്ടിയിരിക്കുന്നു.

നമ്മള്‍ അവസാനം പറഞ്ഞു നിര്‍ത്തിയതു സ്നേഹത്തെക്കുറിച്ചായിരുന്നു..
കുഞ്ഞൂ എവിടെ ജനിക്കണമെന്നാണു സഭ പ്പഠിപ്പിക്കുന്നതെന്നു പറഞ്ഞായിരുന്നു . അതായതു കുഞ്ഞു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ജനിക്കണമെന്നു പറഞ്ഞു.

ഇതേക്കുറിച്ചു മനുസ്മ്രിതില്‍ പറഞ്ഞിരിക്കുന്നതു ഇന്നു നോക്കാം .
( ഒരുപക്ഷേ ചിലര്‍ക്കു മനുസ്മ്രിതിയില്‍ പറഞ്ഞിരിക്കുന്നതു കേള്‍ക്കാന്‍ താല്പര്യം കാണില്ല. ഹിന്ദു ഫിലൊസഫിയും തിയോളജിയ്യൂം ഒക്കെ നമ്മള്‍ പഠിക്കാറുണ്ടു അതിനകത്തു തെറ്റായി (പഠിക്കുന്നതില്‍ ) ചിന്തിക്കേണ്ടതില്ല. )

മനുസ്മ്രിതി .
" ഒരു കുഞ്ഞു അതിന്‍റെ മാതാപ്പിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവാകുന്നതിനു മുന്‍പു അതിന്‍റെ അമ്മയുടെ ഊദരത്തില്‍ ഉരുവായാല്‍ അതു മ്രുഗമാകും.
ഒരു കുഞ്ഞു അമ്മയുടെ ഉദ്ദരത്തില്‍ ഉരുവാകുന്നതിനു മൂന്‍പു മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ഉരുവായാല്‍ അവന്‍ വലിയവനാകും "

വിവേകാനന്‍ദനും, ഇന്‍ന്ദിരാഗാന്ധിയുമൊക്കെ അവരുടെ മാതാപിതാക്കളുടെ ഹ്രുദയത്തില്‍ ജനിച്ചവരാണെന്നൂ കഴിഞ്ഞദിവസം നാം കാണുകയുണ്ടായല്ലോ ? അവര്‍ ലോകപ്രാസ്ഥരായെല്ലോ ??

ഉത്തരവാദിത്വപൂര്ണമായ മാത്രുത്വവും പിത്രുത്വവും .

ഏതെങ്കിലും ഒരു കാരണം പറഞ്ഞു കുഞ്ഞുങ്ങളുടെ ജനനത്തെ നിയന്ത്രിക്കുന്ന അവസ്ഥയാണു ഇന്നുകാണുന്നതു. ഈ പശ്ചാത്തലത്തിലാണു മനുസ്ഷ്യനെക്കുറീച്ചുള്ള സാകല്യ വീക്ഷണത്തില്‍ വേണം ഇതിനെ വിലയിരുത്താനെന്നു സഭ പഠിപ്പിക്കുന്നതു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1) സ്വാഭാവിക നിയ്യമത്തോടും ,,ധാര്‍മ്മിക ക്രമത്തോടുമുള്ള ആദരം .
ദമ്പദിമാരെ ഒന്നിപ്പിക്കുന്നതിനൊപ്പം പുതു ജീവനു കാരണമാകുകയുംവേണം
അതായതു Unitive and procreative meanings ഇതിനെ തന്നിഷ്ടം പോലെ വേര്‍തിരിക്കാന്‍ പാടില്ല. അതൂകൊണ്ടാണു ലൈംഗീകബന്ധങ്ങള്‍ ജീവനിലേക്കുതുറവിയുള്ളതായിരിക്കണമെന്നു സഭപഠിപ്പിക്കുന്നതു.
2) ജീവശാസ്ത്ര പരമായ പ്രത്യേകതകളെ കുറിച്ചുള്ള അറിവു.
അതായതു സ്ത്രീയുടെ ഉല്പാദന ക്ഷമതയോടും ജീവശാത്രപ്രക്രിയകളോടുംമമുള്ള അാദരവും അറിവും പ്രധാനമാണു. അതുപോലെ സ്വഭാവിക കുടുംബസംവിധാനത്തെ കുറിച്ചുള്ള അറിവും ദമ്പ്പതികള്‍ക്കുണ്ടാകണം .

3) വികാരങ്ങളെ മാനുഷീകമായി കൈകാര്യം ചെയ്യാനുള്ള കഴിവു

4) സാമ്പത്തീകമായ വശം . കുടുംബം പോറ്റാനുള്ള കഴിവൂണ്ടാകണം .കുഞ്ഞുങ്ങളെ വളര്‍ത്തി വിദ്യാഭ്യാസം കൊടുത്തു ജീവിതാന്തസില്‍ പ്ര്വേശിപ്പിക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കളുടെയാണു.

5) ഭാര്യാഭര്‍ത്താക്കാന്മാരുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടകാര്യമാണു.

6) സഭയോടും ,സമൂഹത്തോടും,കുടുംമ്മബത്തോടുമുള്ള കടമകളൂം കണക്കിലെടുത്തുവേണം കുഞ്ഞുങ്ങളുടെ ജനനത്തില്‍ മാതാപിതാക്കള്‍ തീരുമാനമെടുക്കുവാന്‍ .

ഇത്രയും കാര്യങ്ങളെങ്കിലും ശ്രദ്ധിച്ചാലേ ഉത്തരവാദിത്വപുര്‍ണമായ ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സാഅധിക്കു. ( തുടരും )

Tuesday 29 September 2015

ഗര്‍ഭധാരണ നിമിഷത്തിലെ സ്വാധീനം

തുഹ് മോ തോബോ == നല്ല കുടുംബം
(തുടര്‍ച്ച )

കുടുംബം ദൈവസ്ഥാപിതമാണു
ആദ്യകുടൂംബം രണ്ടു വിശുദ്ധന്മാര്‍ തമ്മിലായിരൂന്നു.
പുരുഷനു പക്ക്വതയാകുന്നതു വരെ ദൈവം അവനു ഇണയ്യെ നാല്കിയില്ല.
അതുവരെഅവന്‍ മറ്റുജീവികളുടെ ജീവിതം ക്കണ്ടു പഠിച്ചു.
ചൂരുക്കത്തില്‍ ഒരു ഒരുക്കം ആവശ്യമായിരുന്നു ( ഇന്നു ആ കുറവു നിലനില്ക്കുന്നു )
ആദ്യത്തെ കുടുംബം ദൈവവുമയി ഉറ്റബന്ധത്തിലായിരൂന്നു. ( ഇന്നു അതില്ല )

ഏറ്റവും വലിയ ദൈവ വിളിയാണു കുടുംബ ജീവിതം ..
ദൈവത്തിന്‍റെ സ്രീഷ്ടികര്മ്മത്തില്‍ പങ്കാളിയാകാന്‍ വിളിക്കപെട്ടവര്‍ .
ദൈവ്വം സ്രിഷ്ടികര്മ്മം നടത്തിയപ്പോള്‍ ഉള്ള മനോഭാവം ഇവര്‍ക്കും വേണം
അതായതു പരസ്പരമൂളള സ്നേഹത്തിന്‍റെ ഉച്ചസ്ഥായിയിലാരിക്കണം കര്മ്മം . സ്നേഹം പങ്കു വെയ്ക്കാന്‍ കാഴിയാതെ വന്നാല്‍  ? കര്മ്മം പൂര്‍ണതയിലെത്തില്ല സ്രിഷ്ടികര്മ്മം സ്നേഹത്തിലേക്കുള്ള വിളിയാണു
ദൈവീകസ്നേഹം പങ്കിട്ടനുഭവിക്കാന്‍ ഒരു കുഞ്ഞിനെ ക്ഷണിക്കുകയാണു.
സ്നേഹം പങ്കീട്ടനുഭവിക്കാന്‍ കഴിയാത്തവര്‍ക്കു സ്നേഹത്തിലേക്കൂ  ആരേയും ക്ഷണിക്കാന്‍ , വിളിക്കാന്‍ സാധിക്കില്ല. അതിനാല്‍ ദമ്പതികള്‍ സ്നേഹത്തിന്‍റെ ഉച്ച സ്ഥായിയില്‍ അയിരിക്കുകയ്യും പരസ്പരം സ്നേഹം നൂകര്ന്നു അനുഭവിക്കുകയ്യും ചെയ്യുന്നവേളയില്‍ മാത്രമേ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളികളാകാനുള്ള യോഗ്യത അവര്‍ക്കക ലഭിക്കന്നുള്ളു.

സ്നേഹത്തിന്‍റെ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആന്തരീകമൂറിവിലായിരിക്കും. ആസമയത്തു ദാംബത്യ ധര്മ്മാനുഷ്ടാനത്തില്‍ ഏകപക്ഷീയമായി ഏര്‍പ്പെടുന്നതു യോഗ്യമല്ല.അതു ബലാല്‍ക്കാരവും   ബലാല്‍ സംഘവുമായി തീരാന്‍ ഇടയുണ്ടു അങ്ങനെ വന്നാല്‍ ഒരു കുഞ്ഞു ഉരുവാകുന്നതു ആന്തരീകമുറിവുകളുടെ കൂടാരാത്തില്‍ ആയിരിക്കും.
അങ്ങനെയുള്ള  കുഞ്ഞുങ്ങള്‍ അവിഹിതവേഴ്ച്ചയിലുള്ള ഒരു കുഞ്ഞിനെപ്പോലെയോ ,ആവശ്യമില്ലാത്ത ഒരു കുഞ്ഞിനെപ്പോലെയോ ആകാനുള്ള സാധ്യതയും ഉണ്ടു.  



ഗര്‍ഭധാരണ നീമിഷം അതിപ്രധാനം.
ഇന്നു സമൂഹത്തില്‍ കാണുന്ന പ്രശനങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.

സമയത്തിന്‍റെ തികവില്‍ അവന്‍ പക്വതയുള്ളവനായി വളര്ന്നു കഴിഞ്ഞപ്പോള്‍ ദൈവം സ്നേഹത്തിന്‍റെ കാവല്ക്കാരിയായ സ്ത്രീയെ അവ്നുവേണ്ടി സ്രീഷ്ടിച്ചു. ഒരു വിശിഷ്ടവസ്തുകൊണ്ടാണു ദൈവം ആവളെ അവനുവേണ്ടി സ്രിഷ്ടിച്ചതു .സ്നേഹത്തിന്‍റെ ഇരീപ്പെടമായ ഹ്രുദയത്തിന്‍റെ  സൂക്ഷിപ്പുകാരായ വാരിയീല്ലില്‍ നിന്നും അവള്‍ക്കുരൂപം കൊടുത്തതു അവനെ സ്നേഹത്തില്‍ പൊതീഞ്ഞു സൂക്ഷിക്കാനായിട്ടാണു. അവളുടെ സാമിപ്യത്തില്‍ തന്നെ അവനില്‍ സ്നേഹം നിറഞ്ഞു തുളുമ്പീ അവന്‍ ഉദ്ഘോഷിച്ചു  " ഒടുവില്‍ ഇതാ എന്‍റെ അസ്ഥീയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും " അതേ അവര്‍ ഒന്നാണെന്നു സ്നേഹത്തില്‍ അവര്‍ ഒന്നാണെന്നുളള സത്യം അവന്‍ വിളിച്ചുപറഞ്ഞു. ദൈവം അവരെ അനുഗ്രഹിച്ചു സന്താനപുഷ്ടിയുളളവരായി പെരുകുവിന്‍ !!
ഫ്രാന്സീസ് പാപ്പാ പറഞ്ഞു " സ്ത്രീ വിലമതിക്കപെടേണ്ടവളാണു..വൈദീകരെക്കാളും ബിഷപ്പിനെക്കാളും സ്ത്രീയാണൂ വിലമതീക്കപ്പെടേണ്ടവളെന്നു " കാരണം മറ്റൊന്നുമല്ല ഈ ലോകത്തില്‍ സ്നേഹം നിലനിര്ത്തുവാന്‍ ദൈവ്വം അവളിലാണു എല്ലാ ക്കഴിവുകളും ന്നിക്ഷേപിച്ചിരിക്കുന്നതു. എന്നാഅണു എനിക്കുതോന്നുന്നതൂ.
അങ്ങനെ സന്താനപുഷ്ടിയുളളവരായി പെരുകുന്നതിനു ആവശ്യമായ കാര്യങ്ങളാണു അവനെകൊണ്ടു ദൈവം പറയിച്ചതു.
1) ഞങ്ങള്‍ ഒന്നാണെന്നുള്ള ബോധ്യം .
2)  സ്നേഹം വളര്ന്നൂ വളര്ന്നു അതിന്‍റെ ഉച്ച സ്ഥായിലെത്തണം.
3) സ്നേഹത്തിന്‍റെ പരമോന്നതകോടിയില്‍  ദൈവാനുഭവത്തില്‍ അവര്‍ ഒന്നാകുന്നു.ഒറ്റശരീരമായി രൂപാന്തരപ്പെടുന്നു. അവിടെ ദൈവം സന്നിഹിതമാകുന്നു. ( ഭാര്യാ ഭര്‍ത്താക്ക്ന്മാര്‍ ദമ്പത്യധര്മ്മാനുഷ്ടാനത്തില്‍ സ്നേഹത്തില്‍ ഒന്നാകുമ്പോള്‍ വി.കുര്‍ബാനയിലെ ദൈവസാന്നിധ്യം പോലെ അവരിലും ദൈവസാന്നിദ്ധ്യം ഉണ്ടാകുന്നുവെന്നാണു. പഠനം )

കുടുംബത്തില്‍ സ്നേഹം നിലനിര്ത്തുന്നതു സ്ത്രീയാണു,ഭാര്യയാണു,അമ്മയാണു.
ഭര്ത്താവിനും,മക്കള്‍കൂം ,സ്നേഹം പക്കന്നുകൊടുക്കാന്‍ സ്നേഹത്റ്റ്തിന്‍റെ അക്ഷയ പാത്രം ദൈവം അവളില്‍ നിക്ഷേപിച്ചിരിക്കുന്നു.ക്കുടുംബത്തെ മുഴുവന്‍ സ്നേഹ വലയത്തിനുള്ളില്‍ സൂക്ഷിക്കുവാന്‍ ദൈവം അവള്‍ക്ക്കു വരം നല്കിയിരിക്കുന്നു.

ഈ സ്നേഹവലയത്തില്‍ നിന്നും ഭര്‍ത്താവു അകന്നുപോയാല്‍ അയാളെ കുടുംബത്തെലെ സ്നേഹ വലയത്തില്‍ പിടിച്ചു നിര്ത്താന്‍ ഭാര്യക്കു കഴിയണം .
അതു എങ്ങനെ വേണമെന്നു വി.പത്രോസ് പറയുന്നു. ഭര്ത്താക്കന്മാരെ വാക്കുകൊണ്ടല്ലാ,,പെരുമാറ്റം കൊണ്ടാണു. ആകര്ഷിക്കേണ്ടതു.  നിഷ്കളങ്കവും ,ആദരപൂര്‍വവുമായ്യ പീരുംമമാറ്റമാണു ആവശ്യം. ബാഹ്യമായ ആഭരാണത്തേക്കാള്‍ സ്ത്രി വിലമതിക്കേണ്ടതു , ദൈവസന്നീധിയില്‍ വിശിഷ്ടമായ .സൌമ്യവും,ശാന്തവുമായ അത്മാവാകുന്ന അനശ്വര രത്നം അണിഞ്ഞ ആന്തരീക വ്യക്തിത്വമാണു. അതില്ലാതെ സ്വര്ണത്തില്‍ പൊതിയുന്നതുകൊണ്ടു ഒരൂ പ്രായോജനവും ഉണ്ടാകുന്നില്ല.

കുടുംബത്തിന്‍റെ നിലനില്‍പ്പിനും ദാമ്പത്യ ധര്മ്മാനുഷ്ടാന നിര്‍വഹണത്തിനും ഒഴിച്ചു കൂട്ടാന്‍ പാടില്ലാഅത്ത അവശ്യ ഘടകമാണു നിഷ്കലങ്കവും നിര്മ്ംമമലവുമായ സ്നേഹം .

ഒരു മനുഷ്യജീവിതത്തെ മുഴുവന്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഒരു നിമിഷമാണു ഗര്‍ഭധാരണ നിമിഷമം ! അവിടെയുണ്ടാകുന്നവീകലത മനുഷ്യ സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്നൂ. നന്മയായാലും തിന്മയായാലും ആരംഭം അവിടെയാണു, നല്ലതൂപോലെ ഒരുക്കിയ സ്ഥലത്തു വിക്കുന്ന വിത്തു 100 മേനി ഫലം തരും ഒരുക്കാത്തസ്ഥലത്തു വിതക്കപെടുന്ന വിത്തുകൊണ്ടു ഒരു ഫലവും ലഭിക്കുന്നില്ല.
ആ സമയത്തെ ചിന്തയും,,കാഴ്ച്ചയും ,ശ്രവണവും എല്ലാം എല്ലാം ഉരുവാകുന്ന ഭ്രൂണത്തെ സ്വാധീനിക്കുന്നു. ആ സമയത്തു മനോമുകരത്തില്‍ കൂടി കടന്നുപോകുന്ന എല്ലാ വ്യാപാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു. ആ സമയത്തുണ്ടാകുന്ന മുറിവുകളും, സന്തോഷവും ,ദുഖവും, നന്മയും തിന്മയും എല്ലാം മനുഷ്യായുസ് മുഴുവന്‍ നീണ്ടു നില്ക്കും .അധവാ അതിന്‍റെ സ്വാധീനം എപ്പോഴും ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാകും.

ഗര്‍ഭധാരണ നിമിഷത്തിലെ സ്വാധീനം !
ഒരു ഉദാഹരണത്തില്‍ കൂടി ഇതു മനസിലാക്കാം ( എഴുതാന്‍ പോയാല്‍ ലേഖനം നീളും അതിനാല്‍ എഴുതുന്നില്ല. വായീക്കുക ഉല്പ.30: 32 - 42 )
ഇവിടെ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ത്ഥം , ഗര്‍ഭധാരണനിമിഷത്തില്‍ ആടിന്‍റെ മനോമുകിരത്തില്കൂടി കട്ടന്നുപോയ അധവാ അതു കണ്ടതായ കാഴ്ച്ച അതിന്‍റെ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നാണു ?
വികലമായ സന്തോഷം സമൂഹത്തിനു ദോഷ ഫലങ്ങള്‍ സമ്മാനിക്കുന്നു !
ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല. പക്ഷേ മുന്‍പു സ്നേഹം നല്കകയിട്ടുള്ള ചില ഓര്‍മ്മകള്‍ അയാളെ കുറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്നു. ഭര്ത്താവുമായുള്ള ദാമ്പത്യ ധര്മ്മാനുഷ്ടാനത്തില്‍ അയാളാണു തന്‍റെ അടുത്തുള്ളതെന്നു ചിന്തിച്ചാല്‍ ആധവാ ഗര്‍ഭധാരണ നിമിഷത്തില്‍ അയാളെക്കുറിച്ചാണു ചിന്തിച്ചിരുന്നതെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അതുപോലെ ചിലര്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സ്ത്രീയെ അല്ല്ല വിവാഹം ചെയ്തതു അധവാ പഴയ കാമുകിയെ അല്ല വിവാഹം ചെയ്തതു അതിനാല്‍ ഇപ്പോഴും അവളുടെ ചിന്തയാണു മനസിലെങ്കില്‍ ,പ്രത്യേക്കിച്ചു ധാമ്പത്യ ധര്മ്മാനുഷ്ടാന സമയത്തു അയാള്‍ അവളോടൊത്താണു സഹവസിക്കുന്നതെന്ന ചിന്തയ്യാണു അയാള്‍ക്കുള്ളതെങ്കില്‍ അയാളും വ്യഭിചാരം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും തന്നെ വ്യഭിചാരത്തിന്‍റെ ഒരു സന്തതി ജനിക്കാന്‍ ഇടയാകുന്നു. ഇതു തിക്തഫലം സമ്മൂഹത്തില്‍ ഉളവാക്കും.
അതുപോലെ ഈ സമയത്തു രണ്ടു പേരും ദൈവാനുഭവത്തില്‍ ആണെങ്കില്‍ നല്ല ഫലവും ഏതെങ്കിലും തരത്തിലുള്ള ദുഷിച്ച ചിന്തയിലാണെങ്കില്‍ ദുഷിച്ചാ ഫലങ്ങളും ഉളവാക്കും
ഇന്നു സമൂഹത്തില്‍ കാണുന്ന തിന്മകള്‍ അബോര്ഷന്‍, ബലാല്‍ സംഘം ,,ഒളിഞ്ഞു നോട്ടം ,നഗ്നത കാണല്‍ ,,പ്രദര്‍ശിപ്പിക്കല്‍ ,ലൈം ഗീകാരാചകത്വം ഇങ്ങനെ പലതും ഗര്‍ഭധാരണനിമിഷത്തിലെ പാളിച്ചകളില്‍ നിന്നും സംഭവിക്കാം ( തുടരും )

Monday 28 September 2015

ലൈംഗീകാവയവും തെറ്റായ ധാരണകളും വിവാഹത്തിലെ പാളിച്ചകളും

തുഹ് മോ തോബോ == നല്ല കുടുംബം 

( കുടുംബ മതബോധനത്തില്‍ നിന്നും തുടര്‍ച്ച )
സ്വയം ഭോഗവും ധാര്‍മീകതയും 
സ്വ്വയം ഭോഗത്തെ self abuse എന്നാണെല്ലോ പറയുക. ദുരുപയോഗം ഒരിക്കലും ധാര്മീകമായ പ്രവര്ത്തിയാകില്ലെല്ലോ ഈ കാലഘട്ടത്തില്‍ ധാരാളം പേര്‍ ഇതിനടിമയായിപോകുന്നതൂകൊണ്ടു ഈ പ്രവര്ത്തി ധാര്മ്മീകമാകില്ല. ലൈഗീകപ്രവര്ത്തിയിലുള്ള താല്കാലിക സുഖം തന്നെ മനുഷ്യനെ ഈ തിന്മയിലേക്കൂ ആകര്ഷിക്കുന്നു.

ശരീരശാസ്ത്രത്തിന്‍റെ കാഴ്ചപാടില്‍ ദഹനപ്രക്രിയപോലെയും, ആഹാര നനഹാരാദി ക്രിയകള്‍പോലെയും പ്രക്രുത്യാലുള്ള ഒരു സ്സാധാരണ ക്രിയയാണൂ സ്വയം ഭോഗമെന്നു വാദിക്കുന്നവരുണ്ടു. എന്നാല്‍ ലൈംഗീകത ലൈംഗീകാവയവങ്ങളുടെ മാത്രം പ്രവര്ത്തനമല്ല്ല.,പിന്നെയോ തലചോറീല്‍ ആരംഭിച്ചു ,മനസില്‍ രൂപപ്പെട്ടു ,ആത്മാവീല്‍ സഫലീകരിക്കുന്നാ ഒരു രഹസ്യമാണു ലൈംഗീകത. അതിനാല്‍ എന്തെല്ല്ലാം നീതീകരണം ക്കണ്ടെത്തിയ്യാലും ഇതിന്‍റെ ഫലമായ്യി ഉണ്ടാകുന്ന കുറ്റബോധം, അസ്വസ്തത, നിരാശ ,സ്നേഹരാഹിത്യം, ഇവയില്‍ നിന്നൊന്നും ഒരുവനും മോചനം കിട്ടുന്നില്ല്ല. ഇതുമൂലം തന്നിലേക്കൂതന്നെ ഒതുങ്ങിക്കുടാനും,, ഉള്‍വലിയാനുമുള്ള പ്രവണത ഉടലെടുക്കുന്നു. ഈ പ്രവണത ഒരുവനെ നിരാശയിലേക്കു എത്തിച്ചെന്നും വരാം. നിസാരകാര്യങ്ങളില്‍ പോലും ഉല്കണ്ടയും ആകുലതയ്യും ഉണ്ടാകാം .


വിപരീതഫലങ്ങള്‍ .
ദാമ്പത്യ ജീവിതത്തിലേക്കുപ്രവ്വേശീക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്തതകളും തകര്‍ച്ചകളുമാണു പ്രധാനവിപരീതഫലം.ലൈംഗീകബന്ധത്തിനു ലംകശേഷിനഷ്ട പ്പെട്ടിരിക്കുന്നു എന്ന ചിന്ത അവരെ ആകുലാരാക്കുന്നു.
വിവഹജീവിതത്തിലേക്കു പ്രവേശ്ശിക്കാന്‍ തന്നെഭയം തോന്നും. ലൈംഗീകസേഷിക്കുറവും ശീഘ്ര സ്കലനവും ഇവരെ അലട്ട്ടുന്നു.
ലഹ്ഹരിയുടെ ഉപയോഗം .

ഈ അവസ്ഥ അവരെ ലഹരിയുടെ ഉപയോഗത്തിലേക്കു വലിച്ചിഴച്ചെന്നുവരാം .ഇതു ഒരു താല്കാലിക സമനം ലഭിച്ചേക്കാം പക്ഷേ തുടര്ന്നൂ കൂടുതലായ തളര്‍ച്ചയിലേക്കും നിരാശയിലേക്കും വഴുതിവീഴാം .

സംശയരോഗം 
ലൈഗീകശേഷിക്കുറവുമൂലം ഉണ്ടാകുന്ന അപകര്ഷതാബോധം സംശയരോഗത്തിലേക്ക്കു ആവരെ നയ്യിക്കുന്നു. സ്വന്തം ജജവിത പാങ്ങ്കാളിയെ സംത്രിപ്ത്തീപെടുത്താന്‍ സാധിക്കുന്നില്ല എന്ന എന്ന ചിന്തയും അയാള്‍ മറ്റാരോടെങ്ങ്കിലും ബന്ധപ്പെടൂമോയെന്ന ചിന്തയും ,ഭയവും ,ഉല്കണ്ഠയും , സംശയരോഗമായിതതരുന്നു.

സ്വയം ഭോഗം ശീലമാക്കുന്ന പുരുഷന്മാര്‍ സ്ത്രീ വിദ്വേഷിയയും സ്ത്രീകള്‍ പ്പുരുഷ വിദ്വേഷിയായും രൂപപ്പെടാം.  അതുപോലെ സവയം ഭോഗം ചെയ്യുമ്മ പുരുഷാനു സ്ത്രീ ഒരു ഉപഭോഗ വസ്തു മാത്രമാണു. അവലോടു സ്നേഹമോ, പരിഗണനയോ തുല്യതാബോധാമോ ഉണ്ടാകുകയില്ല.

വീവാഹജീവിതത്തിലൂടെ പങ്കാളിയായി സ്വീകരിക്കുന്ന സ്ത്രീയെ പോലും ഇതേവിധം മാത്രമേ കാണാനാകൂ. ജീവിതപങ്കാളിയുടെ ആവശ്യ്ങ്ങള്‍ പരിഗണിക്കാനോ രോഗങ്ങളിലും വേദനകലിലും, സഹതപിക്ക്കാനോ സാധിക്കില്ല. പങ്കാളിക്കുതുല്ല്യത കല്പിക്കാന്‍ കഴിയാത്തതുകൊണ്ടു ഹ്രുദയ ബന്ധം സ്ഥാപിക്കാനാവില്ല. സ്ംത്രിപ്തമായ ഒരു കൂടുംബജജവിതം അങ്ങനെ അസാധ്യമായിതീരുന്നു.

സ്വവര്‍ഗ സംഭോഗം ഗുരുതരമായ പാപമാണു. വി.പൌലോസ് ശ്ളീഹാ റോമാക്കാര്‍ക്കെഴുതിയ തന്‍റെ ലേഖനത്തില്‍ ഈതു വ്യക്തമാക്കുന്നുണ്ടു. സ്ത്രീയുമായുള്ല്ല സ്വഭാവിക ബന്ധം വെടിഞ്ഞു പുരുഷന്മാര്‍ അന്യോന്യം ഊള്ല ക്കാമത്താല്‍ ദഹിച്ചു ലജ്ജാകരമായ പ്രവര്‍റ്റ്ത്തികളില്‍ ഏര്‍പ്പെടുന്നതു പാപമാണെന്നു ശ്ളീഹാ എടുത്തുപറയുന്നു. Sodomy യും Lesbianism വും പാപമാണു .ഇവര്‍ക്കു കുടുംബജീവിതത്തില്‍ സംത്രിപ്തിയോ സന്തോഷമോ ഉണ്ടാകില്ല.      

Thursday 17 September 2015

എന്താണു നുകത്തിന്‍റെ ക്രമം?

തുഹ് മോ തോബോ == നല്ല കുടുംബം ( തുടര്‍ച്ച )

thakso du sugo =തക്സോ ദു സ്യൂഗോ = Order of the yoke=നുക്കത്തിന്‍റെക്രമം

സുറിയാനിപ്പിതാക്കന്മാര്‍ കുടുംബത്തെ ,കുടുംബ ജ്ജിവിതത്തെ വിളിച്ചിരുന്ന പേരാണു " തക്ക്സോ ദു സ്യൂഗോ" =order of the yoke" = "നുകത്തിന്‍റെ ക്രമം " . എന്താണു നുകത്തിന്‍റെ ക്രമമെന്നു വിവാഹത്തെ പിതാക്കന്മാര്‍ വിളിക്കാന്‍ കാരണം ??
നുകം = കാളയുടെ കഴുത്തില്‍ ബന്ധിക്കുന്ന തടീ.ഇതിന്‍റെ രണ്ടു സൈഡിലും കെട്ടുന്ന കാളകള്‍ ഒരുപോലെ ഭാരം വഹിക്കുന്നു. വിവാഹജീവിതത്തിലും ഭാരം ഒരുപോലെ വഹിക്കേണ്ടവരായ ( ദംമ്പതികളെ = ര്ണ്ടു ഭര്ത്താക്കന്മാരെ ) ഭാര്യാ ഭര്ത്താക്കന്മാരെ ഇങ്ങനെവിശേഷിപ്പിക്കുന്നതു അര്ത്ഥപൂര്ണമാണു..

അവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്‍റെ മാഹാത്മ്യവും കടമയും അവരെ ബൊധ്യപ്പെടുത്റ്റ്തുവാന്ന്ന്‍ കൂടിയാണു പിതാക്ക്ന്മാര്‍ ഈ പേരു നല്കിയതു .

തുല്യഉത്തരവാദിത്വം

കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും ,പരിപാലനയ്യിലും എല്ലാം മാതാപിതാക്കള്‍ക്കു തൂല്യ ഉത്തരവാദിത്വമാണു ഉള്ളതൂ . കുഞ്ഞുങ്ങളുടെ വ്വളര്ത്തല്‍ അമ്മയുടെ കടമായി ചിന്തിച്ചു അവളുടെ തലയില്‍ ഭാരം മുഴുവന്‍ ഏള്‍പ്പിച്ചു മാറീ നടക്കുന്നതു ഒളിച്ചോട്ടമാണു.
ഒരാള്‍ മരിച്ചുപോയാല്‍ ആസ്ഥാനം യേശു ഏറ്റെടുക്കൂം. വിശ്വസിക്കുക. മറ്റോരാള്‍ ആസ്ഥാനത്തു വന്നാല്‍ പുതിയ ആള്‍ പഴയ ആളിന്‍റ സ്ഥാനം ഏറ്റെടുക്കണം .

സ്നേഹം.

ഇതുവരെ ചിന്തിച്ചതിന്‍റെ ചുരുക്കം !

 കാഴിഞ്ഞദിവസം നമ്മള്‍ തുല്യ പങ്കാളിത്വത്തെ കുറിച്ചാണെല്ലോ ചിന്തിച്ചതു !
ഇന്നു സ്നേഹത്തെ കുറിച്ചു ചിന്തിക്കാം .
പരിശുദ്ധത്രീത്വത്തിന്‍റെ ആവിര്‍ഭാവം തന്നെ സ്നേഹമാണു. അതു നമ്മള്‍ നേരത്തെ പറഞ്ഞുകാണും..
ആ സ്നേഹത്തിന്‍റെ പരിണിത ഫലമാണെല്ലോ ഈ പ്രപന്‍ച സ്രിഷ്ടിയും മനുഷ്യസ്രിഷ്ടീയൂം.
ദൈവത്തിന്‍റെ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളിയാകാനാണെല്ലോ മനൂഷ്യവിളി.
അവിളിക്കൂ പ്രത്യ്യുത്തരംകൊടുക്കുന്നതാണെല്ലോ വിവാഹത്തില്‍ നാം കാണുക .
സ്രിഷ്ടികര്മ്മത്തില്‍ രണ്ടാളൂംസ്നേഹത്തിന്‍റെ ഉച്ചസ്ഥായീയിലായിരിക്കണം.
മുകളില്‍ പറഞ്ഞതെല്ല്ലാമാണെല്ലോ നാം കണ്ടു കഴിഞ്ഞതൂ

കുഞ്ഞിന്‍റെ ജനനത്തെക്കുറിച്ചുള്ള സഭയുടെ പഠനം 

ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിക്കണം.. ഹ്ഹ്രുദയത്തില്‍ ജനിച്ച കുഞ്ഞുവ്വേണം അമ്മയുടെ ഉദരത്തില്‍ ഉരൂവാകുവാന്‍ .എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്ക്കുന്നതു ?

1) ഒരു കുഞ്ഞിനൂവേണ്ടി മാതാപിതാക്കള്‍ ആഗ്രഹിക്കണം
2) അതിനായി പ്രാര്ത്ഥീച്ചു ഒരുങ്ങണം.
3) ദാമ്പത്യ ധാര്മ്മാനുഷ്ടാനം ഒരു ബലിയര്‍പ്പണമാണു.
4)ദമ്പ്പതികള്‍ കിടക്കുന്ന ബെഡ് ബലിപീഠമാണു,അശുദ്ധമാക്കരുതു .
5) ബലിപീഠത്തെ സമീപിക്കുന്നതു ദൈവീകചിന്തയിലായിരിക്കണം.
6) രണ്ടുപേരും പുരോഹിതരായതിനാല്‍ ദൈവഹിതമാണു നിറവേറ്റുന്നതു .
7) ഒരുതരത്തിലുമുള്ള സ്വാര്‍ത്ഥതാല്പര്യം ഉണ്ടാകരുതു .
8) പരസ്പരദാനവും പങ്കുപറ്റലുമാണു അവിടെ ഉണ്ടാകേണ്ടതൂ .
9) പാരസ്പരസമര്‍പ്പണവും സ്നേഹം നുകര്ന്നനുഭവിക്കലും സംത്രിപ്തിയും !
10) ദൈവം തരുന്നകുഞ്ഞീനെ സ്നേഹതോടേ സ്വീകരിക്കാനുള്ളസന്മനസ് .



കുറഞ്ഞതു ഇത്രയും കാര്യങ്ങളിലെങ്കിലും ദമ്പതീകള്‍ക്കു ഏകമനസുണ്ടാക്കണം .
ചരിത്രത്തിലേക്കു കടന്നാല്‍ !

1) പരിശുദ്ധ അമ്മയുടെ ഹ്രുദയത്തിലാണു അദ്യം യേശു ജനിച്ചതു
2)ഏലിസ്ബായുടേയുംസഖറിയായുടേയും ഹ്രുദയ്യാത്തിലാണുയോഹന്നാന്‍ അദ്യം ജനിച്ചതു ഒരുകുഞ്ഞിനുവേണ്ടി ആവര്‍ ധാരാളം പ്രാത്ഥിച്ചിരുനനനു.
3) നെഹറുവിന്‍റെ ബുക്കില്‍ പറയുന്നു,ഇന്ദിരാഗാന്ധി നെഹറുവിന്‍റെയ്യും കമലാനെഹറുവിന്‍റെയും ഹ്രുദയത്തിലാണു ആദ്യം ജനിച്ചതെന്നു.
4) വിവേകാനന്ദന്‍ പറയുന്നു തന്‍റെ മാതാപിതാക്കള്‍ ധാരാളം നേര്‍ച്ച കാഴ്ച്ചകള്‍ നടത്തിയതിന്‍റെ ഫലമായാണു താന്‍ ജനിച്ചതെന്നു .

ഇവിടെയെല്ലാം നാം കാണൂന്നതു കുഞ്ഞു ആദ്യം ംമമാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിച്ക്‍ചുവെന്നാണു . (( തുടരും )

Sunday 13 September 2015

Christian in religion ,Oriental in worship , and Indian in Culture !


Giani Zail Sinh , the President of India says-: (Inaugural address in Kottayam on Oct.26 ,1983 .)



" Christianity in India dates back to the days of ST.Thomas, one of the original disciples of the Lord Jesus. Since then it has flourished here and added a new dimension to India,s cultural heritage. With deep root in the soil ,Indian Christianity has developed an independent personality of its own-Christian in religion ,oriental in worship , and Indian in Culture . This local character has been sustained and enriched over the last many centuries "

( കോട്ടയത്തു പൌരസ്ത്യ വിദ്യാപീഢത്തിന്‍റെ ഉല്ഘാടനചടങ്ങിനു ചെത പ്രസ്ംഗമാണു മുകളില്‍ കുറിച്ചതു )

Saturday 12 September 2015

സ്നേഹത്തെ കുറിച്ചു ചിന്തിക്കാം

തുഹ് മോ തോബോ == നല്ല കുടുംബം ( തുടര്‍ച്ച )

thakso du sugo =തക്സോ ദു സ്യൂഗോ = Order of the yoke=നുക്കത്തിന്‍റെക്രമം

സുറിയാനിപ്പിതാക്കന്മാര്‍ കുടുംബത്തെ ,കുടുംബ ജ്ജിവിതത്തെ വിളിച്ചിരുന്ന പേരാണു " തക്ക്സോ ദു സ്യൂഗോ" =order of the yoke" = "നുകത്തിന്‍റെ ക്രമം " . എന്താണു നുകത്തിന്‍റെ ക്രമമെന്നു വിവാഹത്തെ പിതാക്കന്മാര്‍ വിളിക്കാന്‍ കാരണം ??
നുകം = കാളയുടെ കഴുത്തില്‍ ബന്ധിക്കുന്ന തടീ.ഇതിന്‍റെ രണ്ടു സൈഡിലും കെട്ടുന്ന കാളകള്‍ ഒരുപോലെ ഭാരം വഹിക്കുന്നു. വിവാഹജീവിതത്തിലും ഭാരം ഒരുപോലെ വഹിക്കേണ്ടവരായ ( ദംമ്പതികളെ = ര്ണ്ടു ഭര്ത്താക്കന്മാരെ ) ഭാര്യാ ഭര്ത്താക്കന്മാരെ ഇങ്ങനെവിശേഷിപ്പിക്കുന്നതു അര്ത്ഥപൂര്ണമാണു..

അവര്‍ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്‍റെ മാഹാത്മ്യവും കടമയും അവരെ ബൊധ്യപ്പെടുത്റ്റ്തുവാന്ന്ന്‍ കൂടിയാണു പിതാക്ക്ന്മാര്‍ ഈ പേരു നല്കിയതു .


തുല്യഉത്തരവാദിത്വം

കുടുംബത്തില്‍ കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും ,പരിപാലനയ്യിലും എല്ലാം മാതാപിതാക്കള്‍ക്കു തൂല്യ ഉത്തരവാദിത്വമാണു ഉള്ളതൂ . കുഞ്ഞുങ്ങളുടെ വ്വളര്ത്തല്‍ അമ്മയുടെ കടമായി ചിന്തിച്ചു അവളുടെ തലയില്‍ ഭാരം മുഴുവന്‍ ഏള്‍പ്പിച്ചു മാറീ നടക്കുന്നതു ഒളിച്ചോട്ടമാണു.
ഒരാള്‍ മരിച്ചുപോയാല്‍ ആസ്ഥാനം യേശു ഏറ്റെടുക്കൂം. വിശ്വസിക്കുക. മറ്റോരാള്‍ ആസ്ഥാനത്തു വന്നാല്‍ പുതിയ ആള്‍ പഴയ ആളിന്‍റ സ്ഥാനം ഏറ്റെടുക്കണം .

സ്നേഹം.

ഇതുവരെ ചിന്തിച്ചതിന്‍റെ ചുരുക്കം !

 കാഴിഞ്ഞദിവസം നമ്മള്‍ തുല്യ പങ്കാളിത്വത്തെ കുറിച്ചാണെല്ലോ ചിന്തിച്ചതു !
ഇന്നു സ്നേഹത്തെ കുറിച്ചു ചിന്തിക്കാം .
പരിശുദ്ധത്രീത്വത്തിന്‍റെ ആവിര്‍ഭാവം തന്നെ സ്നേഹമാണു. അതു നമ്മള്‍ നേരത്തെ പറഞ്ഞുകാണും..
ആ സ്നേഹത്തിന്‍റെ പരിണിത ഫലമാണെല്ലോ ഈ പ്രപന്‍ച സ്രിഷ്ടിയും മനുഷ്യസ്രിഷ്ടീയൂം.
ദൈവത്തിന്‍റെ സ്രിഷ്ടികര്മ്മത്തില്‍ പങ്കാളിയാകാനാണെല്ലോ മനൂഷ്യവിളി.
അവിളിക്കൂ പ്രത്യ്യുത്തരംകൊടുക്കുന്നതാണെല്ലോ വിവാഹത്തില്‍ നാം കാണുക .
സ്രിഷ്ടികര്മ്മത്തില്‍ രണ്ടാളൂംസ്നേഹത്തിന്‍റെ ഉച്ചസ്ഥായീയിലായിരിക്കണം.
മുകളില്‍ പറഞ്ഞതെല്ല്ലാമാണെല്ലോ നാം കണ്ടു കഴിഞ്ഞതൂ

കുഞ്ഞിന്‍റെ ജനനത്തെക്കുറിച്ചുള്ള സഭയുടെ പഠനം .

ഒരു കുഞ്ഞു മാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിക്കണം.. ഹ്ഹ്രുദയത്തില്‍ ജനിച്ച കുഞ്ഞുവ്വേണം അമ്മയുടെ ഉദരത്തില്‍ ഉരൂവാകുവാന്‍ .എന്നു പറഞ്ഞാല്‍ എന്താണു അര്‍ത്ഥമാക്ക്കുന്നതു ?

1) ഒരു കുഞ്ഞിനൂവേണ്ടി മാതാപിതാക്കള്‍ ആഗ്രഹിക്കണം
2) അതിനായി പ്രാര്ത്ഥീച്ചു ഒരുങ്ങണം.
3) ദാമ്പത്യ ധാര്മ്മാനുഷ്ടാനം ഒരു ബലിയര്‍പ്പണമാണു.
4)ദമ്പ്പതികള്‍ കിടക്കുന്ന ബെഡ് ബലിപീഠമാണു,അശുദ്ധമാക്കരുതു .
5) ബലിപീഠത്തെ സമീപിക്കുന്നതു ദൈവീകചിന്തയിലായിരിക്കണം.
6) രണ്ടുപേരും പുരോഹിതരായതിനാല്‍ ദൈവഹിതമാണു നിറവേറ്റുന്നതു .
7) ഒരുതരത്തിലുമുള്ള സ്വാര്‍ത്ഥതാല്പര്യം ഉണ്ടാകരുതു .
8) പരസ്പരദാനവും പങ്കുപറ്റലുമാണു അവിടെ ഉണ്ടാകേണ്ടതൂ .
9) പാരസ്പരസമര്‍പ്പണവും സ്നേഹം നുകര്ന്നനുഭവിക്കലും സംത്രിപ്തിയും !
10) ദൈവം തരുന്നകുഞ്ഞീനെ സ്നേഹതോടേ സ്വീകരിക്കാനുള്ളസന്മനസ് .

കുറഞ്ഞതു ഇത്രയും കാര്യങ്ങളിലെങ്കിലും ദമ്പതീകള്‍ക്കു ഏകമനസുണ്ടാക്കണം .
ചരിത്രത്തിലേക്കു കടന്നാല്‍ !

1) പരിശുദ്ധ അമ്മയുടെ ഹ്രുദയത്തിലാണു അദ്യം യേശു ജനിച്ചതു
2)ഏലിസ്ബായുടേയുംസഖറിയായുടേയും ഹ്രുദയ്യാത്തിലാണുയോഹന്നാന്‍ അദ്യം ജനിച്ചതു ഒരുകുഞ്ഞിനുവേണ്ടി ആവര്‍ ധാരാളം പ്രാത്ഥിച്ചിരുനനനു.
3) നെഹറുവിന്‍റെ ബുക്കില്‍ പറയുന്നു,ഇന്ദിരാഗാന്ധി നെഹറുവിന്‍റെയ്യും കമലാനെഹറുവിന്‍റെയും ഹ്രുദയത്തിലാണു ആദ്യം ജനിച്ചതെന്നു.
4) വിവേകാനന്ദന്‍ പറയുന്നു തന്‍റെ മാതാപിതാക്കള്‍ ധാരാളം നേര്‍ച്ച കാഴ്ച്ചകള്‍ നടത്തിയതിന്‍റെ ഫലമായാണു താന്‍ ജനിച്ചതെന്നു .

ഇവിടെയെല്ലാം നാം കാണൂന്നതു കുഞ്ഞു ആദ്യം ംമമാതാപിതാക്കളുടെ ഹ്ഹ്രുദയത്തില്‍ ജനിച്ക്‍ചുവെന്നാണു . (( തുടരും )

Friday 11 September 2015

ഗര്‍ഭധാരണ നിമിഷത്തിലെസ്വാധീനം

തുഹ് മോ തോബോ == നല്ല കുടുംബം
ഗര്‍ഭ ധാരണ നിമിഷം (തുടര്‍ച്ച )
ഒരു മനുഷ്യജീവിതത്തെ മുഴുവന്‍ സ്വാധീനിക്കുന്ന അതിപ്രധാനമായ ഒരു നിമിഷമാണു ഗര്‍ഭധാരണ നിമിഷമം ! അവിടെയുണ്ടാകുന്നവീകലത മനുഷ്യ സമൂഹത്തെ മുഴുവന്‍ സ്വാധീനിക്കുന്നൂ. നന്മയായാലും തിന്മയായാലും ആരംഭം അവിടെയാണു, നല്ലതൂപോലെ ഒരുക്കിയ സ്ഥലത്തു വിക്കുന്ന വിത്തു 100 മേനി ഫലം തരും ഒരുക്കാത്തസ്ഥലത്തു വിതക്കപെടുന്ന വിത്തുകൊണ്ടു ഒരു ഫലവും ലഭിക്കുന്നില്ല.
ആ സമയത്തെ ചിന്തയും,,കാഴ്ച്ചയും ,ശ്രവണവും എല്ലാം എല്ലാം ഉരുവാകുന്ന ഭ്രൂണത്തെ സ്വാധീനിക്കുന്നു. ആ സമയത്തു മനോമുകരത്തില്‍ കൂടി കടന്നുപോകുന്ന എല്ലാ വ്യാപാരങ്ങളും കുഞ്ഞിനെ സ്വാധീനിക്കുന്നു. ആ സമയത്തുണ്ടാകുന്ന മുറിവുകളും, സന്തോഷവും ,ദുഖവും, നന്മയും തിന്മയും എല്ലാം മനുഷ്യായുസ് മുഴുവന്‍ നീണ്ടു നില്ക്കും .അധവാ അതിന്‍റെ സ്വാധീനം എപ്പോഴും ഒരുവന്‍റെ ജീവിതത്തില്‍ ഉണ്ടാകും.
ഗര്‍ഭധാരണ നിമിഷത്തിലെസ്വാധീനം  !
ഒരു ഉദാഹരണത്തില്‍ കൂടി ഇതു മനസിലാക്കാം ( എഴുതാന്‍ പോയാല്‍ ലേഖനം നീളും അതിനാല്‍ എഴുതുന്നില്ല. വായീക്കുക ഉല്പ.30: 32 - 42 )
ഇവിടെ കാണാന്‍ കഴിയുന്ന ഒരു പരമാര്‍ത്ഥം , ഗര്‍ഭധാരണനിമിഷത്തില്‍ ആടിന്‍റെ മനോമുകിരത്തില്കൂടി കട്ടന്നുപോയ അധവാ അതു കണ്ടതായ കാഴ്ച്ച അതിന്‍റെ കുഞ്ഞുങ്ങളെ എങ്ങനെ സ്വാധീനിച്ചുവെന്നാണു ?
വികലമായ സന്തോഷം സമൂഹത്തിനു ദോഷ ഫലങ്ങള്‍ സമ്മാനിക്കുന്നു !

ചിലപ്പോള്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹം ലഭിക്കുന്നില്ല. പക്ഷേ മുന്‍പു സ്നേഹം നല്കകയിട്ടുള്ള ചില ഓര്‍മ്മകള്‍ അയാളെ കുറിച്ചു ചിന്തിക്കാന്‍ ഇടയാക്കുന്നു. ഭര്ത്താവുമായുള്ള ദാമ്പത്യ ധര്മ്മാനുഷ്ടാനത്തില്‍ അയാളാണു തന്‍റെ അടുത്തുള്ളതെന്നു ചിന്തിച്ചാല്‍ ആധവാ ഗര്‍ഭധാരണ നിമിഷത്തില്‍ അയാളെക്കുറിച്ചാണു ചിന്തിച്ചിരുന്നതെങ്കില്‍ അവള്‍ വ്യഭിചാരം ചെയ്യുന്നു. അതുപോലെ ചിലര്‍ ആഗ്രഹിച്ചിരുന്നതുപോലെയുള്ള സ്ത്രീയെ അല്ല്ല വിവാഹം ചെയ്തതു അധവാ പഴയ കാമുകിയെ അല്ല വിവാഹം ചെയ്തതു അതിനാല്‍ ഇപ്പോഴും അവളുടെ ചിന്തയാണു മനസിലെങ്കില്‍ ,പ്രത്യേക്കിച്ചു ധാമ്പത്യ ധര്മ്മാനുഷ്ടാന സമയത്തു അയാള്‍ അവളോടൊത്താണു സഹവസിക്കുന്നതെന്ന ചിന്തയ്യാണു അയാള്‍ക്കുള്ളതെങ്കില്‍ അയാളും വ്യഭിചാരം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ മാതാപിതാക്കളില്‍ നിന്നും തന്നെ വ്യഭിചാരത്തിന്‍റെ ഒരു സന്തതി ജനിക്കാന്‍ ഇടയാകുന്നു. ഇതു തിക്തഫലം സമ്മൂഹത്തില്‍ ഉളവാക്കും.
അതുപോലെ ഈ സമയത്തു രണ്ടു പേരും ദൈവാനുഭവത്തില്‍ ആണെങ്കില്‍ നല്ല ഫലവും ഏതെങ്കിലും തരത്തിലുള്ള ദുഷിച്ച ചിന്തയിലാണെങ്കില്‍ ദുഷിച്ചാ ഫലങ്ങളും ഉളവാക്കും
ഇന്നു സമൂഹത്തില്‍ കാണുന്ന തിന്മകള്‍ അബോര്ഷന്‍, ബലാല്‍ സംഘം ,,ഒളിഞ്ഞു നോട്ടം ,നഗ്നത കാണല്‍ ,,പ്രദര്‍ശിപ്പിക്കല്‍ ,ലൈം ഗീകാരാചകത്വം ഇങ്ങനെ പലതും ഗര്‍ഭധാരണനിമിഷത്തിലെ പാളിച്ചകളില്‍ നിന്നും സംഭവിക്കാം ( തുടരും )

അനുരജ്ജനകൂദാശയുടെ ദുരുപയോഗം

എലിയെ തോല്പ്പിച്ചു ഇല്ലം ചുടണമോ ? ഉത്ഥിതനായ യേശുവിന്‍റെ ഈസ്റ്റര്‍ സമ്മാനമാണു അനുരഞ്ജനകൂദാശ. കഴിഞ്ഞദിവസങ്ങളില്‍ അന്‍ചു ഓര്ത്തഡൊസ് അച്ചന്...